ശില്പം
രചന : ഗീത മുന്നൂർക്കോട് ഉളിത്തുമ്പിന്റെ ചടുലനടനംശില്പിയുടെ ഹൃദയതാളത്തിനൊപ്പംആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..മാന്ത്രികംഓരോ കൊത്തിലും മിഴിഞ്ഞുവന്നശിലയിലെ സ്ത്രീയുണ്മത്രസിച്ചുതുളുമ്പിയതുംലാവണ്യമുടുത്തതുംഅനുരാഗക്കുളിരിൽ വീണ്ടുമയാൾനേർവരകളിൽ ഗാംഭീര്യവുംവടിവു മുറ്റിയ ആകാരവുംവക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽസാന്ദ്രമായുയിർത്തുവന്നുഅവൾ !തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…പരുക്കൻ പൊടിവിഹ്വലതകൾ…ബാക്കിനിന്ന, ശില്പിയുടെമനോഗതങ്ങൾഓരോ അവയവത്തിനും അഴകിട്ടു.ശിലയിൽ പിറന്ന പെൺപോരിമയെകൺകളാൽ…