പൗത്ര, പത്ര സങ്കീർത്തനം

രചന : രഘുകല്ലറയ്ക്കൽ.. ✍ പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,പരിഹൃദമൂറും വാത്സല്യമോമന മക്കൾ,പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,പരിസരം…

കുത്തഴിഞ്ഞ ജീവിതം ..

രചന : സിസിലി വർഗീസ് ✍ ഇന്നത്തെ യുവതീ യുവാക്കളുടെ ജീവിതരീതികൾ ………ഒറ്റവാക്കിൽ പറഞ്ഞാൽ കുത്തഴിഞ്ഞത് ……..ആനുകാലിക സംഭവങ്ങൾ ഓരോന്നും വിരൽചൂണ്ടുന്നത് അതിലേക്കാണ് ….ഇങ്ങനെ കുത്തഴിഞ്ഞ ജീവിതത്തിന് കാരണമാകുന്നത് ഒരൊറ്റ ദുശീലമാണ്…..നുണപറയുക എന്ന ദുശീലം ……ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു യുവാവ് എങ്ങിനെയാണ്…

കൂട്ടുകാരിക്ക്

രചന : രാജു കാഞ്ഞിരങ്ങാട്✍ കവിത കൊണ്ടെന്നെ കീഴടക്കി നീകലപിലക്കാറ്റുപോലെച്ചിരിച്ചു നീസ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീകാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ കനൽവിതാനിച്ച വാകയ്ക്കു കീഴെകവിത ചൊല്ലിക്കളിച്ചുള്ള നാളിൽപവിഴമല്ലിക്ക,സൂയ തോന്നുംവിധംപരിലസിക്കുന്ന പൂമണമാണു നീ കവിത കൊണ്ടെൻ്റെ കരളിലെ -ക്കടവിൽഎന്നും വന്നു നീ കാത്തു നിൽക്കു-മ്പോൾമഴനിലാവിൻ്റെ മക്കളായി…

മുറിവേറ്റവർ

രചന : സെഹ്റാൻ✍ എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംഅതിവിദഗ്ധമായി അവർമുറിവുകളെ മറച്ചുപിടിക്കുന്നു.വിണ്ടുകീറിയ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ അവർ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.ഇലപൊഴിക്കുന്ന കാലത്ത്വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെവിയർപ്പുതുള്ളികൾ ചേക്കേറുന്നു.മുറിവുകൾ പക്ഷേ അപ്പോഴുംഉണങ്ങാതിരിക്കുന്നു!മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണംനേർത്തൊരു വിലാപം…

പിഴച്ചവള്‍

രചന : ദീപ്തി പ്രവീൺ ✍ ” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…ഫോണെടുത്തു മീരയെ വിളിച്ചു.” നീ വരുമോ..…

ഞാനെന്നത് …..ഒരു വേറിട്ട കവിത

രചന : റുക്‌സാന ഷമീർ ✍ ഞാനെന്നത്വെറുമൊരു നാലുവരി കവിതയല്ല……!!ഒരു പകലിരവു കൊണ്ടൊന്നുംവായിച്ചു തീർക്കാനാവാത്തഒരു കവിതാ സമാഹാരം…!!പലരും പുറംചട്ട കണ്ട്വിലയിരുത്തിയ കവിത ….!!നടുപേജിൻ്റെ ഹൃദയഭാഗത്തെ …നിസ്വാർത്ഥ വരികളിൽ…..ആരാലും വായിക്കപ്പെടാതെ പോയഹൃദയാക്ഷരങ്ങൾ തേങ്ങി നിൽപ്പുണ്ട്…!!നിരതെറ്റാതെ അടുക്കിവെച്ചഅക്ഷരങ്ങളുടെ ഉള്ളാഴങ്ങളിൽ ….നാലു ചുവരുകൾ പോലുമറിയാത്തഹൃദയ രഹസ്യങ്ങൾഒളിപ്പിച്ചു…

വാർദ്ധക്യം

രചന : അജിത്ത് റാന്നി ✍ മറവിതന്നാകാശം താനേ ചുമന്നേതോസ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽനിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങിമാറാല മിഴിയുമായ് കാത്തിരിക്കും ജന്മം. മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻവർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽആരോ തിരിക്കുന്ന പമ്പരം പോലെന്നുംആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ. സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കുംപാഴ്മരുഭൂവിൻ സമമായ ഹൃത്തിൽനോവിൻ മുനകളാൽ…

മോഷ്ടിക്കപ്പെട്ടു പോയെന്ന്

രചന : സുവർണ്ണ നിഷാന്ത് ✍ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നഅതിരാണിക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…

പെയ്ത് തോരുന്നൊരു പ്രണയം.

രചന : മധു മാവില✍ ഒരു കാർഡ്ബറി ചോക്ലേറ്റായിരുന്നു , ഇഷ്ടം പറയാൻ വേണ്ടി പലതവണ ശ്രമിക്കുമ്പോഴും കയ്യിൽ കരുതിവെച്ചത്.പലവട്ടം ശ്രമിച്ചിട്ടും കാണുമ്പോഴെല്ലാംമുറിഞ്ഞ് പോയ വാക്കുപാലങ്ങൾ.കണ്ണാടിയിൽ തെളിയാറുള്ള നിറവും അഭംഗിയും എന്നോട് തന്നെ വേണ്ടന്ന് പറഞ്ഞ് പിന്നോട്ട് വലിക്കുകയായിരുന്നു. പിന്നെയാവാം എന്ന്…

ഒരു ഗുരുവിൻ്റെ ആത്മ സംഘർഷത്തിലെ ഒരേട്🌿

രചന : കമാൽ കണ്ണിമറ്റം✍ ‘കൊന്നിടും നിന്നെ ഞാൻ’ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !എൻ അഭിലാഷകർമ,മായതുണ്ടാകണം!നിർവികാരത്വമാംമൗനപ്പുതപ്പുമായ്,കസാലപ്പുറം ചാരികാത്തിരിക്കുന്നുഞാൻ!നിൻകയ്യിനാൽതന്നെയെൻമരണം,നാട് നടുങ്ങണം!ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽജനമനം തരിച്ചു നിശ്ചലമാകണം!എന്തുകൊ,ണ്ടെന്തുകൊണ്ടെന്നുള്ള ചിന്തയുയരണം…നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾനിറഞ്ഞു നുരയണം!പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെദൃശ്യമാനമാക്കിയതുകണ്ടൊട്ടുമമ്പരപ്പെടാതെൻ്റെലോകരേ, കൊല്ലുവാൻ കൊലക്കത്തിതേടുന്ന തലമുറയാണിന്നിവിടുത്തെഭാവിത്തുടർച്ചകൾ!ശിശ്യരിലൊരാളെയൊന്ന്നോക്കിയാൽ, ശാസിച്ചാൽ.ദേഹത്ത് തൊട്ടാ,ലാരാത്രിനിദ്രാവിഹീനരായ് മാറുന്നഗുരുക്കളുടെ ശോക…