കുത്തഴിഞ്ഞ ജീവിതം ..
രചന : സിസിലി വർഗീസ് ✍ ഇന്നത്തെ യുവതീ യുവാക്കളുടെ ജീവിതരീതികൾ ………ഒറ്റവാക്കിൽ പറഞ്ഞാൽ കുത്തഴിഞ്ഞത് ……..ആനുകാലിക സംഭവങ്ങൾ ഓരോന്നും വിരൽചൂണ്ടുന്നത് അതിലേക്കാണ് ….ഇങ്ങനെ കുത്തഴിഞ്ഞ ജീവിതത്തിന് കാരണമാകുന്നത് ഒരൊറ്റ ദുശീലമാണ്…..നുണപറയുക എന്ന ദുശീലം ……ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു യുവാവ് എങ്ങിനെയാണ്…
കൂട്ടുകാരിക്ക്
രചന : രാജു കാഞ്ഞിരങ്ങാട്✍ കവിത കൊണ്ടെന്നെ കീഴടക്കി നീകലപിലക്കാറ്റുപോലെച്ചിരിച്ചു നീസ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീകാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ കനൽവിതാനിച്ച വാകയ്ക്കു കീഴെകവിത ചൊല്ലിക്കളിച്ചുള്ള നാളിൽപവിഴമല്ലിക്ക,സൂയ തോന്നുംവിധംപരിലസിക്കുന്ന പൂമണമാണു നീ കവിത കൊണ്ടെൻ്റെ കരളിലെ -ക്കടവിൽഎന്നും വന്നു നീ കാത്തു നിൽക്കു-മ്പോൾമഴനിലാവിൻ്റെ മക്കളായി…
മുറിവേറ്റവർ
രചന : സെഹ്റാൻ✍ എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംഅതിവിദഗ്ധമായി അവർമുറിവുകളെ മറച്ചുപിടിക്കുന്നു.വിണ്ടുകീറിയ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ അവർ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.ഇലപൊഴിക്കുന്ന കാലത്ത്വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെവിയർപ്പുതുള്ളികൾ ചേക്കേറുന്നു.മുറിവുകൾ പക്ഷേ അപ്പോഴുംഉണങ്ങാതിരിക്കുന്നു!മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണംനേർത്തൊരു വിലാപം…
പിഴച്ചവള്‍
രചന : ദീപ്തി പ്രവീൺ ✍ ” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…ഫോണെടുത്തു മീരയെ വിളിച്ചു.” നീ വരുമോ..…
ഞാനെന്നത് …..ഒരു വേറിട്ട കവിത
രചന : റുക്‌സാന ഷമീർ ✍ ഞാനെന്നത്വെറുമൊരു നാലുവരി കവിതയല്ല……!!ഒരു പകലിരവു കൊണ്ടൊന്നുംവായിച്ചു തീർക്കാനാവാത്തഒരു കവിതാ സമാഹാരം…!!പലരും പുറംചട്ട കണ്ട്വിലയിരുത്തിയ കവിത ….!!നടുപേജിൻ്റെ ഹൃദയഭാഗത്തെ …നിസ്വാർത്ഥ വരികളിൽ…..ആരാലും വായിക്കപ്പെടാതെ പോയഹൃദയാക്ഷരങ്ങൾ തേങ്ങി നിൽപ്പുണ്ട്…!!നിരതെറ്റാതെ അടുക്കിവെച്ചഅക്ഷരങ്ങളുടെ ഉള്ളാഴങ്ങളിൽ ….നാലു ചുവരുകൾ പോലുമറിയാത്തഹൃദയ രഹസ്യങ്ങൾഒളിപ്പിച്ചു…
വാർദ്ധക്യം
രചന : അജിത്ത് റാന്നി ✍ മറവിതന്നാകാശം താനേ ചുമന്നേതോസ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽനിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങിമാറാല മിഴിയുമായ് കാത്തിരിക്കും ജന്മം. മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻവർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽആരോ തിരിക്കുന്ന പമ്പരം പോലെന്നുംആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ. സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കുംപാഴ്മരുഭൂവിൻ സമമായ ഹൃത്തിൽനോവിൻ മുനകളാൽ…
മോഷ്ടിക്കപ്പെട്ടു പോയെന്ന്
രചന : സുവർണ്ണ നിഷാന്ത് ✍ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നഅതിരാണിക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…
പെയ്ത് തോരുന്നൊരു പ്രണയം.
രചന : മധു മാവില✍ ഒരു കാർഡ്ബറി ചോക്ലേറ്റായിരുന്നു , ഇഷ്ടം പറയാൻ വേണ്ടി പലതവണ ശ്രമിക്കുമ്പോഴും കയ്യിൽ കരുതിവെച്ചത്.പലവട്ടം ശ്രമിച്ചിട്ടും കാണുമ്പോഴെല്ലാംമുറിഞ്ഞ് പോയ വാക്കുപാലങ്ങൾ.കണ്ണാടിയിൽ തെളിയാറുള്ള നിറവും അഭംഗിയും എന്നോട് തന്നെ വേണ്ടന്ന് പറഞ്ഞ് പിന്നോട്ട് വലിക്കുകയായിരുന്നു. പിന്നെയാവാം എന്ന്…
ഒരു ഗുരുവിൻ്റെ ആത്മ സംഘർഷത്തിലെ ഒരേട്🌿
രചന : കമാൽ കണ്ണിമറ്റം✍ ‘കൊന്നിടും നിന്നെ ഞാൻ’ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !എൻ അഭിലാഷകർമ,മായതുണ്ടാകണം!നിർവികാരത്വമാംമൗനപ്പുതപ്പുമായ്,കസാലപ്പുറം ചാരികാത്തിരിക്കുന്നുഞാൻ!നിൻകയ്യിനാൽതന്നെയെൻമരണം,നാട് നടുങ്ങണം!ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽജനമനം തരിച്ചു നിശ്ചലമാകണം!എന്തുകൊ,ണ്ടെന്തുകൊണ്ടെന്നുള്ള ചിന്തയുയരണം…നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾനിറഞ്ഞു നുരയണം!പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെദൃശ്യമാനമാക്കിയതുകണ്ടൊട്ടുമമ്പരപ്പെടാതെൻ്റെലോകരേ, കൊല്ലുവാൻ കൊലക്കത്തിതേടുന്ന തലമുറയാണിന്നിവിടുത്തെഭാവിത്തുടർച്ചകൾ!ശിശ്യരിലൊരാളെയൊന്ന്നോക്കിയാൽ, ശാസിച്ചാൽ.ദേഹത്ത് തൊട്ടാ,ലാരാത്രിനിദ്രാവിഹീനരായ് മാറുന്നഗുരുക്കളുടെ ശോക…
ഒരിരുണ്ട മേഘം.
രചന : അനിൽ മാത്യു ✍ മനസ്സിലെ ആകാശത്ത്ഒരിരുണ്ട മേഘം.നിലവിളിക്കാനുംപറന്നൊഴിയാനുമൊരിടമില്ല,മങ്ങിയ രാവുകളുടെ ഒരു കനൽചുംബനംനേരങ്ങൾ ഒറ്റപ്പെടലിന്റെനിഴലിൽ.വാക്കുകൾ അർത്ഥംതെറ്റിയ കാറ്റിൽ.എന്തിനൊക്കെയോ വേണ്ടിഒരു നിശ്ശബ്ദയുദ്ധം.നിശബ്ദതയുടെതിരമാലകളിൽഞാൻ അകപ്പെടുകയാണ്.മനസ്സിന്റെ ഇടുങ്ങിയതെരുവുകളിൽഅലഞ്ഞു നടക്കുമ്പോൾവാക്കുകൾ തണുത്തകല്ലുകൾ പോലെഹൃദയത്തിൽ പതിയുന്നു.ഉറക്കം വെട്ടി മറിഞ്ഞുകിടക്കുമ്പോൾ ചിന്തകൾവിഷത്തുള്ളികൾ പോലെ.നൊന്തുണരുമ്പോൾ മാത്രമെജീവൻ എന്നിലുണ്ടെന്ന്അറിയൂ.പക്ഷേ,ദൂരെയൊരുകിരണമായി ഒരു ശബ്ദം:“ഇതുമാത്രമല്ല…