നനഞ്ഞ പ്രഭാതങ്ങൾ..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ നനഞ്ഞ പ്രഭാതമാണിന്നുമെൻആകാശത്തിൽ,ഇരുണ്ട മേഘങ്ങൾതൻ തിരനോട്ടമാണിപ്പോൾ……തണുപ്പുണ്ടിറയത്തുകേറിനിൽക്കുകയാണെൻ“ഫൂസിയും….”വിറകൊണ്ടുവാലാട്ടുന്നിടക്കിടെ……ഊക്കോടെ പെയ്യും മഴക്കുത്തേറ്റുപൂവൻവാഴകീഴ്‌പ്പോട്ടു തലതാഴ്ത്തി‌ നിൽക്കുന്നു വിഷണ്ണനായ്…..വെണ്ടയും തക്കാളിയും പയറും വഴുതനും,നിൽക്കുവാൻ വിഷമിച്ചു,മഴയിൽ നനയുന്നു….ഇത്തിരിനേരം മഴയ്ക്കിടവേളകൾവന്നാൽപക്ഷികൾ തൂവൽകുടഞ്ഞെങ്ങോട്ടോ പറക്കുന്നു….ഉത്തരംകിട്ടാതെഞാൻനിൽപ്പാണീയിറയത്തു,വിത്തുനാം വിതയ്ക്കാത്തപുൽച്ചെടികളും നോക്കി….

പേജറുകൾ പ്രവർത്തിക്കുന്നതെങ്ങിനെ?

സെൽഫോണുകൾ വ്യാപകമാകുന്നതിന് മുൻപ്, പേജറുകൾ വർഷങ്ങളോളം വളരെ ജനപ്രിയമായിരുന്നു. ഇന്ത്യയിൽ ഏകദേശം 2003 വരെ വാണിജ്യ അടിസ്ഥാനത്തിൽ പേജിംഗ് സർവീസുകൾ നിലനിന്നിരുന്നു.മൊബൈൽ ഫോണുകൾ വ്യാപകമായ തോടുകൂടി മിക്ക പേജിംഗ് കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചുഎങ്ങിനെയാണ് പേജറുകൾ പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ ശ്രമിക്കാം.പേജറിൻ്റെ പ്രവർത്തനം കാണിക്കുന്ന…

വഴിപിരിയാപ്രണയങ്ങൾ

രചന : പ്രകാശ് പോളശ്ശേരി✍ പാഞ്ഞു പോകല്ലേ മമ പ്രണയമേപാതിരാക്കും നീയെന്നിലുണ്ടല്ലോമാനവ കുലത്തിൽ പ്രണയിക്കാത്തമാനസ്സമുണ്ടെന്നു കരുതാനാകുമോകർമ വൈവിദ്ധ്യം കൊണ്ട് പ്രണയംനിറക്കാത്ത കർമ്മികൾ ഉണ്ടാവാംപാരിലെന്നാലോ,സർവ്വജ്ഞപീഠത്തിനായിപോയശ്രീശങ്കരനുംകർമവഴിയിൽ ഗൃഹസ്ഥനായതുമോർക്കണംഭൂവിൽ നിയതിയൊരുക്കുണ്ട് പലതുമേആയതിൽനാംമാറിനിൽക്കേണ്ടതില്ലെന്നേ !ചേർന്നുനിന്നു പരിപാലിച്ചു പോക നാംവിശ്രുത സ്വർഗത്തിൻ്റെ നിർഭരാഹ്ലാദോല്ലാസം നേടുകചേർന്നു പോയല്ലോ നാം ഏറെയായികാറ്റിലാമഹം…

കിട്ടുന്ന സാലറിക്കു ജോലി ഭാരം എപ്പോഴും കൂടും.

രചന : അമ്പിളി എൻ സി ✍ കിട്ടുന്ന സാലറി ക്കു ജോലി ഭാരം എപ്പോഴും കൂടും. MNC കൾ നൽകുന്ന സാലറി പാക്കേജ് അനുസരിച്ചു അതിന്റെ ജോലി ടെൻഷൻ കൂടും. ഞാൻ അറിയുന്ന ഒരു കുട്ടിക്കു ബിടെക് കഴിഞ്ഞ ഉടനെ…

ജാതിമതാന്ധരായ് തീർത്തു ജനങ്ങളെ കൊള്ളയടിക്കുന്നു പൗരോഹിത്യങ്ങൾബൂർഷ്വാ ജനാധിപത്യ ഭരണ തണലിൽ

രചന : അനിരുദ്ധൻ കെ.എൻ.✍ ഈശ്വരനുണ്ടെന്നതുണ്ടൊരു വിശ്വാസംഈശ്വരനില്ലെന്നതുണ്ടൊരു വിശ്വാസംവിശ്വാസങ്ങൾ രണ്ടും വിശ്വങ്ങൾ മാത്രംഈശ്വരനേ കണ്ടിട്ടില്ലാരുമിവരാരുംരണ്ടു വിശ്വാസങ്ങളൊന്നിച്ചു കൂടിയവലിയ വിശ്വാസമാകുന്നൊരീശ്വരൻവാഴുന്ന ദൃശ്യ പ്രതിഭാസമായെന്നുംആസ്തികനാസ്തികന്മാരിൽ ചിരന്തനംസംവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടെന്നുംഈശ്വരനില്ലെന്ന ചിന്ത പോലും പരംഈശ്വരഭൂഷണമെന്നു വിധിക്കുന്നകാലമൊന്നിൻ്റെ തുടർച്ചയാണിപ്പൊഴുംനീളെ മതാന്ധരനുഷ്ഠിച്ചു പോവതുംഈശ്വരനുണ്ടെന്നോ ഇല്ലെന്നോയെന്നുള്ളവാദങ്ങൾക്കെന്തർത്ഥമാണു പ്രസക്തിയുംആവാ തെളിയിക്കാനീശ്വരനുണ്ടെന്നോഇല്ലെന്നോയെന്നൊന്നും കൂട്ടരിരുവർക്കുംസത്യമറിയാൻ…

ഫൊക്കാനയുടെ ന്യൂസ് ടീമിൽ അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് :ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയി അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ രണ്ടു…

ആദ്യം വായിച്ച പുസ്തകം

രചന : സുരേഷ് പൊൻകുന്നം ✍ അവളായായിരുന്നാദ്യമയാൾവായിച്ച പുസ്തകംകമനീയമായ പുറംചട്ടയിൽതലോടിയപ്പോൾഒരു പൂ പോലെ പുസ്തകം തുറന്നുആമുഖം കണ്ണിലായിരുന്നവൾഎഴുതിയിരുന്നത്കനവൊളിപ്പിച്ച കൺകളിലവൾകനലിൽ ചുട്ട പോലൊരുപ്രണയം സൂക്ഷിച്ചിരുന്നുആമുഖത്തിൽഅവനെക്കുറിച്ചുള്ള വേപഥുവാണ്നിറഞ്ഞിരുന്നത്ആമുഖം കഴിഞ്ഞടുത്ത താളിലവൾഒരു മയിൽപ്പീലിയൊളിച്ചു വച്ചിരുന്നുആരെയും കാണിക്കാത്തആകാശം കാണാത്തപീലി കൊണ്ടാണയാൾ അവളുടെ മേലാകെ തഴുകിയത്അയാളുടെ നെറ്റിത്തടത്തിൽനിന്നോരുതുള്ളി വേർപ്പ്ആദ്യ…

വൈരമണി

രചന : റെജി.എം.ജോസഫ് ✍ പകല് പോലും ഇരുട്ടാണവിടെ; പച്ചനിറമുള്ള ഇരുട്ട്!മാസങ്ങളും വർഷങ്ങളുമെടുത്താണ് ആ കൽക്കെട്ട് അവിടെ ഉയരുന്നത്! കൺമുന്നിലൊരു ഭീമൻ നിർമ്മിതി ഉയർന്നതിൽ, എന്റെയും ഭാര്യയുടെയും മക്കളുടെയും തലച്ചുമടുകളുണ്ട്!മലയും മലയും കൂട്ടിമുട്ടിച്ച് പണിത കൽക്കെട്ട് കറുത്തിരുണ്ട് മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു!കുറവൻ…

ദൈവം ഒരുനാൾ എന്നെ തിരിച്ചു വിളിച്ചു..

രചന : ജിഷ കെ ✍ ദൈവം ഒരുനാൾകാരണമൊന്നുമില്ലാതെഎന്നെ തിരിച്ചു വിളിച്ചു..എന്റെ പ്രാർത്ഥനകൾ കൊണ്ട് പൊറുതി മുട്ടിയാവുംഎന്ന് ഞാൻ ഉള്ളിൽ ചെറുതായൊന്നു ചിരിച്ചു.ധൃതിപ്പെ ട്ടങ്ങോട്ട് ചെല്ലാൻ ഒരുമ്പെടുമ്പോൾപലതിൽ പാതിയും മറന്നു പോയിരുന്നു ഞാൻ….അക്കൂട്ടത്തിൽ നിനക്കെന്നും ആശ്വാസമേകുന്നപുഞ്ചിരിയുടെ തണുപ്പ് പോലും വിരിച്ചിടാൻ വിട്ടു…

തുമ്പയുടെ ദുഃഖം

രചന : ശ്രീകുമാർ പെരിങ്ങാല✍ തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-യൊരുചെറു തുമ്പ കിളിർത്തുവന്നുഅതിനടുത്തായൊരു ദർഭയുമെപ്പളോതുമ്പയോടൊപ്പം വളർന്നുവന്നു. കൂട്ടായിനിന്നവർ കാര്യങ്ങളോതവേതുമ്പയോ ചൊല്ലിയാ ദർഭയോടായ്:“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുകപൂക്കളിൽ ഞാനാണു മുഖ്യനെന്നും. ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾമത്സരിച്ചെന്നുടെ പൂവിറുക്കാൻആയതിൻ ഞാനെന്റെ മേനിയിലേറ്റവുംതൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും. എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളംപൂർണ്ണതയില്ലാതെ വന്നിടുംപോൽതൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”…