നെൽസൺ ഫെർണാണ്ടസിൻ്റെ പക്ഷികൾ!

രചന : സെഹ്റാൻ✍ നെൽസൺ ഫെർണാണ്ടസ് കവിതയെഴുതുമ്പോൾവെള്ളത്താളിൽ വരികൾ കഴിഞ്ഞ്ബാക്കിവരുന്നയിടങ്ങളിൽവിഷാദത്തിൻ്റെയും, വിഭ്രമങ്ങളുടെയുംകറുത്ത ചിറകുകളുള്ള പക്ഷികളെവരഞ്ഞിടുമായിരുന്നു!നെൽസൺ ഫെർണാണ്ടസിൻ്റെ കവിതകളിലൂടെസഞ്ചരിക്കുന്നവർ വരികളെ അവഗണിച്ച്വരകളിലെ പക്ഷിച്ചിറകുകളിൽതലകീഴായി തൂങ്ങിക്കിടന്ന് അയാളുടെലോകത്തെ വീക്ഷിച്ചുപോന്നു.(വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികൾമന:പൂർവ്വം ഭക്ഷണം ഒഴിവാക്കി മദ്യം മാത്രംസേവിക്കുന്നത് എത്ര അപഹാസ്യകരമാണെന്നയാൾഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.)വരകൾ വരികളെ വിഴുങ്ങുന്നുവെന്ന്അഭിപ്രായപ്പെട്ടവരോട്…

പ്രണയത്തിൻ്റെ കറുപ്പുവസന്തം

രചന : ജലജ സുനീഷ് ✍ അവൻ്റെയുമവളുടെയുംപ്രണയം കാണുമ്പോളെനിക്ക്വൈദ്യുത പ്രവാഹമേറ്റവാവലുകളെ ഓർമ്മവരുന്നു.എട്ടുകാലി വലകണക്കെകാലങ്ങളോളം പറ്റിപ്പിടിച്ചശരീരം,തുളവീണ്കണ്ണെത്താദൂരമൊരുമാന്ത്രികനഗരം കൊടുങ്കാറ്റിലുലഞ്ഞ്നെഞ്ചിൽ കനലൂതുന്നു.അവനുമവളും കറുത്തചിറകുകളണിഞ്ഞ് പ്രണയവൈദ്യുതികൾക്കുള്ളിൽവെന്ത് വെന്ത് ‘ …നോക്കി നിൽക്കെ ഞാനുംവാവലിനെപ്പോലെകറുത്ത കമ്പികളിലൊന്നിൽഅറിയാതൊട്ടി.വെയിലും മഴയും കൊണ്ടോട്ടവീണചിറകിനപ്പുറത്തെ നഗരംതലച്ചോറിനുള്ളിൽ കടന്ന്‘ഒന്നെന്നുള്ളത് പൂജ്യമെന്നുംപൂജ്യങ്ങളെല്ലാം രണ്ടെന്നുംപരിഹസിക്കുന്നു.അവനുമവളും ചേർന്നിരിക്കുന്നു.എന്നിലാകെ കറുപ്പുവസന്തം!ഇലകളാകെ കറുത്തിരിക്കുന്നു.വാവലിൻ്റെ…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര✍ മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപാലകയടിച്ചു പല തരം ചായം പൂശിയ ഗോതിക് മാതൃകയിലുള്ള…

തിരുവോണം

രചന : മായ അനൂപ് ✍ പൊന്നോണമുറ്റത്തു പൂക്കളം തീർക്കുവാൻപൂക്കളുമായ് വരും പൂത്തുമ്പി നിൻപൂക്കൂടയിൽ നീ കരുതിയതേതൊരുപൂക്കളാണെന്നൊന്നു ചൊല്ലിടാമോശ്രാവണമാസം വിരുന്നു വന്നീടുംനാൾകൂടെ വന്നീടുന്ന പൂനിലാവേനീയിന്നൊരു കുടം തുമ്പപ്പൂ തന്നീടുമോഇന്നീ തിരുമുറ്റമാകെയലങ്കരിക്കാൻപിച്ചിയും ചെമ്പകപ്പൂക്കളും നക്ഷത്രക്കണ്ണ് തുറന്നൊരു പാരിജാതംകൃഷ്ണത്തുളസിയും തെച്ചിയുംപൊന്നുഷസ്സന്ധ്യയ്ക്ക് പൂത്തൊരു മന്ദാരവുംഏഴു വർണ്ണങ്ങൾ…

ഫ്ലിക്സ് ബസ് ഇന്ത്യയിൽ എത്തുമ്പോൾ

രചന : മുരളി തുമ്മാരുകുടി ✍ 2011 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാവുന്ന ബസുകൾ. വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക്…

ചേരളം!

രചന : ഷാജി നായരമ്പലം ✍ കൊല്ല (കൊന്ന) വർഷം 1200 ചിങ്ങംകൊല്ലവർഷാരംഭമായ് ചിങ്ങവുമുണർന്നതിന്മുന്നിലെ വസന്തത്തിന്നോർമ്മകൾ വിളയിക്കാൻ !വന്നുനിൽക്കയാണിതാചുണ്ടിലെ സ്മിതങ്ങളിൽമാഞ്ഞ് പോയ കാലത്തിന്നു ൺമയെത്തെളിച്ചിട്ട്…കേരളത്തിൻ്റെ സംസ്കാരഗോപുരച്ചാരുചിത്രമായ് നിൽക്കുന്നൊരുൽസവംഓണനാളുകൾ! ഓർമ്മയിൽക്കോറിയവർണ്ണമേലാപ്പുകൾക്കുമങ്ങപ്പുറംമങ്ങിനിൽക്കും തിരശ്ശീല മാറ്റുകകണ്ട് പോവുക, ആരോ മറച്ചിട്ടആണ്ടു പോയൊരെൻ നാടിൻ്റെ സംസ്കൃതി,ആര്യവംശക്കൊടുംചതിയേടുകൾ…അഞ്ച് നാടുകൾ…

ഫോർട്ടുകൊച്ചിയിലെ രാധികയുടെ മരണം ഇന്നും ചുരുളഴിയാതേ …..

രചന : മൻസൂർ നൈന✍ ഫോർട്ടുകൊച്ചിയിലെ രാധികയുടെ മരണം ഇന്നും ചുരുളഴിയാതേ ………“ഫോർട്ടുക്കൊച്ചിയിലെ പരേഡ്ഗ്രൗണ്ടും പരിസരവും രാത്രിയുടെ കനത്ത നിശബ്ദതയിലാണ് . പ്രാണൻ പോകുന്ന വേദനയോടെയുള്ള അവളുടെ അലർച്ച ആ കനത്ത നിശബ്ദതയിൽ പോലും ആരും അറിഞ്ഞില്ല …….” ഇന്നും രാത്രികളിൽ…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകേൾക്കണം, “തിരു”വെന്ന ദ്വയാക്ഷരങ്ങൾ നിങ്ങൾകേൾക്കാലോ” തിരുമേനി”യെന്നതും കണ്ടീടണംകാഴ്ചയ്ക്കു ഭംഗിയ്ക്കായി “തിരു”കേട്ടയെന്നെൻ പേരോകാർമ്മികർ ഗുരുക്കന്മാർ തൃക്കേട്ടയെന്നും…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…