Feb.14.
വാലന്റൈൻസ് ദിനം!
രചന : സാഹിദ പ്രേമുഖൻ ഇത്ര മധുരിക്കുമോ പ്രേമം;ഇത്ര കുളിരേകുമോ “മലയാളികൾ മതിവരാതെ കേട്ടിരിക്കുന്ന പ്രണയഗാനം!!ഏതോ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയതാണെന്നു തോന്നുന്നു…! പ്രണയത്തോളം മധുരതരമായ ഒരു വികാരമില്ല. അതിനപ്പുറം നിർവൃതി ദായകമായ മറ്റൊരനുഭൂതിയുമില്ല.മുട്ടത്തുവർക്കിയുടെ ശൈലിയിൽ പറഞ്ഞാൽ, മകരത്തിലെ മഞ്ഞിനെയും…
ആനക്കലി
രചന : ടി.എം. നവാസ് കാടും നാടും കൊലവിളി നടത്തുന്ന കരിവീരൻമാരുടെ വാർത്തകളാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഭൂമിയിൽ ജീവിക്കാനുള്ള പ്രാഥമിക അവകാശ നിഷേധിക്കപ്പെടുമ്പോൾ സ്വാർത്ഥ താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും മാത്രമായി കരയിലെ തന്നെ ഏറ്റവും വലിയ ജീവിയുടെ സ്വാതന്ത്ര്യബോധത്തിനും മാനത്തിനും വില…
ചെയ്തികൾ
രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹംമുറ്റത്തെ പൂക്കൾ പറിക്കാൻ മോഹംകാക്കയും പൂച്ചയും ചിത്രശലഭങ്ങളുംകാണുമ്പോൾ പുന്നാരിക്കാനും മോഹം തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻതുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻആകാശത്തോടുന്ന മേഘങ്ങൾ കാണാൻആശയേറെയെങ്കിലും ആകുന്നില്ല… അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻഅമ്മതൻ കൺമഷി കവിളിൽ പൂശാൻഅമ്മൂമ്മ…
എത്രയും പ്രിയപ്പെട്ട നിനക്ക്…
രചന : ജിൻ്റോ തേയ്ക്കാനത്ത് എത്രയും പ്രിയപ്പെട്ട നിനക്ക്…ഇതൊരു പ്രണയക്കുറിപ്പല്ല, മറിച്ച് എന്റെ പ്രണയത്തെ അക്ഷരങ്ങള്‍ കൊണ്ട് മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രം.ഈ ഫെബ്രുവരി 14 ലെ ത്രിസന്ധ്യയില്‍ നിന്റെ മുഖംപോലെ, ചെഞ്ചായത്തില്‍ക്കുളിച്ച് പ്രണയപരവശയായ ആകാശത്തിന്റെ തണലില്‍, നിന്റെ മൃദുലകരങ്ങളുടെ…
ആലിലബുദ്ധന്മാർ
രചന : കെ.ആർ.സുരേന്ദ്രൻ കുലശേഖരത്തൊന്ന്പോണം.വലിയ വട്ടത്തിൽഉയർത്തിക്കെട്ടിയആൽത്തറയിലിരിക്കണം.അരയാലോ,പേരാലോ?തായ്ത്തടീന്ന്കെട്ട് പിണഞ്ഞ്ഭൂമിയെ ഖനിക്കുന്നവേരുകൾ കണ്ട്അതിശയിക്കണം.കൊമ്പുകളീന്ന്കാട്ടുവള്ളികളെപ്പോലെതൂങ്ങിയാടണവേരുകളൊന്ന്കാണണം.കാറ്റേല്ക്കണം.തണലറിയണം.തണുപ്പറിയണം.ആലിലബുദ്ധന്മാരുടെസല്ലാപം ആസ്വദിക്കണം.കിളിപ്പാട്ടുകൾകേൾക്കണം.ആൽത്തറേല്പൊറം ലോകത്തേക്ക്കണ്ണുകൾ കൊണ്ട്ടോർച്ചടിക്കണം.ഒപ്പമിരിക്കണഅഭിനവബുദ്ധരിൽഒരു ബുദ്ധനായിക്കൂടണം.അവരോടൊപ്പംപരദൂഷണത്തിന്കൂടണം.നാട്ടുവാർത്തകൾവായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണം.ചർച്ച നടത്തണം.ട്രംപിനെക്കുറിച്ച്തമ്മിൽത്തമ്മിൽ പറഞ്ഞ്തലതല്ലിച്ചിരിക്കണം.സായിപ്പിന്റെകച്ചവടക്കണ്ണ്കഴുകൻകണ്ണെന്ന്പറഞ്ഞ്തലയറഞ്ഞ് ചിരിക്കണം.ഗാസയെ എടുക്കുമോ,ഒരു ഗതിയുമില്ലാത്തപാവങ്ങളെപടികടത്തി വിട്വോ,അല്ലെങ്കി ചുട്ടുകൊല്ല്വോ,റിസോർട്ട്പണിയ്വോന്നൊക്കെവിസ്മയിക്കണം.യുക്രൈനിൽ സായിപ്പ്സമാധാനത്തെകൊണ്ട് വര്വോ,നോബൽ സമ്മാനംചോദിച്ച് വാങ്ങ്വോഅങ്ങനെയങ്ങനെഓരോന്ന്ചോദിച്ചും ചിന്തിച്ചുംചിരിച്ചുംഉച്ചയാക്കണം.വയറ്റിൽഎരിയുന്ന അടുപ്പിന്ഇന്ധനമടിക്കാൻവീടണയണം.വൈന്നേരായാപിന്നേംകുലശേഖരത്തേക്ക് വെച്ചടിക്കണം.ആൽത്തറ ബുദ്ധരിലൊരുവനായലിയണം.പരദൂഷണം നടത്തണം.നാട്ടുവാർത്തകൾ വായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണംബുദ്ധരിലൊരുവനാകണം.സന്ധ്യയണയുമ്പ്വീടണയണം.ആലിലബുദ്ധന്മാരെസ്വപ്നം…
വിശുദ്ധി
രചന : സി.മുരളീധരൻ ഞാനറിഞ്ഞു തിരക്ക് കുറയുവാൻകാത്തുനിൽക്കുന്നു നീ” എന്ന ഭാവത്തിൽഎന്നെ നോക്കി ചിരിക്കയാണമ്പിളിപിന്നെ താഴെ പ്രയാഗയിൽ സ്‌നാനവും ജാതിയില്ല മതമില്ല രാഷ്ട്രീയനാടകങ്ങളും കാണ്മതില്ലെങ്ങുമേമർത്യഹൃത്തിൻ വിശുദ്ധിയും വിശ്വാസദീപ്തിയും നാമ മന്ത്രവും ചുറ്റിലും എത്രയോ വർഷം അന്ധകാരത്തിലെവൃത്തിഹീന വൃത്തത്തിൽ ജനങ്ങളെതാഴ്ത്തി നിർത്തിയോർ…
‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’
രചന : ബിനു മോനിപ്പിള്ളി മഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-റയത്ത് മിഴി പാകി നിൽക്കേമഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’അരികത്തിരുത്തി നിൻ അളകങ്ങഴകോടെവിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേമഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻമർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽനമ്മളലിഞ്ഞങ്ങു ചേർന്നതില്ലേകഥയില്ലാകഥകൾ…
1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ..
രചന : ഷൈജു ഇലഞ്ഞിക്കൽ 1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.. കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല….നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു.യഥാർത്ഥത്തിൽ അന്നായിരുന്നു “ദൈവത്തിന്റെ സ്വന്തം നാട്.”നിങ്ങൾക്കാ…
പ്രണയ പുഷ്പമേ..
രചന : മംഗളൻ കുണ്ടറ പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ലപ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നുംപ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറുംപ്രണയാനുഭൂതികൾ ഹൃദ്യം മധുരം! പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേപാടലം ചുരത്തുന്ന മാലേയഗംന്ധംപരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധംപനിനീരാലേപന വശ്യസുഗന്ധം! റോസാദിനമിങ്ങു വന്നുചേർന്നാൽറോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽറോസപ്പൂവിൻ പരിശുദ്ധ ഗന്ധംറോസാ ദിനത്തിൽ പടർന്നുകേറും! കമിതാക്കൾ വന്നോരോ പൂക്കളിറുക്കുംകരളുപകുത്തപോലവ കൈമാറുംകടലോളം…
പറക്കുന്ന ഹൃദയങ്ങൾ
രചന : ജോർജ് കക്കാട്ട് വീഞ്ഞു പോലെ ചുവന്ന റോസാപ്പൂക്കൾ, തൂവെള്ള മഞ്ഞിൽ,തണുത്തുറഞ്ഞ രാത്രിയുടെ ശ്വാസം പോലെയാണ്.ആദ്യം ചുംബിച്ചു, സ്നേഹത്താൽ ഉണർന്നു,സ്വർഗ്ഗീയ നീലയിലേക്ക് തലകൾ നീണ്ടുകിടക്കുന്നു.പനിപിടിച്ച സ്വപ്നങ്ങൾ, നിന്നിലും എന്നിലും,എല്ലാ ഇല്ലായ്മകളും സ്വീകരിക്കുക.സന്തോഷ മുത്തുകൾ ഇവിടെ ശേഖരിക്കൂ.സ്നേഹത്തിന്റെ ഒരു അടയാളം…