രണ്ട് ദേശങ്ങൾ, രണ്ട് ചിത്രങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ കൊയ്ത്ത് കഴിഞ്ഞഗോതമ്പുപാടങ്ങളുടെഅപാരത.നിലാവിന്റെ കംബളംഅപാരതയെപുതപ്പിക്കുന്നു.പാടത്തിന്റെ അപാരതയെപകുത്ത്നിലാക്കംബളംവകഞ്ഞുമാറ്റിചുവന്ന കണ്ണുകൾതെളിച്ച്,ഒരു തീവണ്ടിരാവിന്റെനിശ്ശബ്ദസംഗീതത്തെമുറിപ്പെടുത്തിചൂളം കുത്തിപ്പായുന്നു. കമ്പാർട്ട്മെൻ്റ്ജനാലയിലൂടെ ഒരാൾകമ്പിളിപ്പുതപ്പിനുള്ളിൽശൈത്യമകറ്റിഉറങ്ങാതെപുറത്ത്നോക്കിയിരിക്കുന്നു.ദൂരെ, ഏറെ ദൂരെമലനിരകൾഇരുട്ടിൽമാനത്തിന്മുത്തം നൽകുന്നു.മലനിരകൾഅവിടവിടെവെളിച്ചത്തിന്റെചതുരങ്ങളും,വൃത്തങ്ങളും,പൊട്ടുകളും ചാർത്തിഅഹങ്കരിക്കുന്നു.എല്ലാംകാണാതെ കണ്ട്അയാൾപ്രണയിനിയുടെഓർമ്മയിൽ മുങ്ങുന്നു.ജീവിതത്തിന്റെനാൽക്കവലയിലൊരിടത്ത്യാത്ര പറഞ്ഞ്പോയവൾ.അവളോടൊത്തുള്ളനിമിഷങ്ങളിൽ മുങ്ങിഅയാളുടെ ദീർഘനിശ്വാസങ്ങൾ.ആദ്യമായികണ്മുന്നിലണഞ്ഞനിമിഷങ്ങൾ തൊട്ട്പല പടികൾകയറിയിറങ്ങിയഅവരുടെപ്രണയനാളുകൾഅയാളെതരളിതനാക്കുന്നുണ്ട്.മുഗ്ദ്ധനാക്കുന്നുണ്ട്.ഓർമ്മകളിൽവേദന പടരുന്നുണ്ട്.തീവണ്ടിയുടെഇടവേളകളിലെചൂളം വിളികൾഒരു മയക്കത്തിൽനിന്നെന്ന പോലെഓർമ്മളിൽ നിന്നയാളെഞെട്ടിയുണർത്തിദൂരെ ദൂരെയുള്ളമലനിരകളിലെവെളിച്ചത്തിന്റെചതുരങ്ങളിലേക്കും,വൃത്തങ്ങളിലേക്കും,പൊട്ടുകളിലേക്കുംകണ്ണുകളെനീട്ടിക്കൊണ്ട്പോകുന്നുണ്ട്.തിരികെ വീണ്ടുംവിരഹത്തിന്റെആഴങ്ങളിലേക്ക്നയിക്കുന്നു.നട്ടുച്ചയുടെമറ്റൊരു…

ജീവിത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ വായിക്കുക.

രചന : അനുപ് ജോസ് ✍ കേറികിടക്കാൻ വീടുപോലുമില്ലാതിരുന്ന ഒരു മനുഷ്യൻ കോടിശ്വരനായ കഥ, അതും സ്വന്തം കഴിവിന്റെ വിശ്വാസത്തിൽ…Chris Gardner ഒരു സെയിൽസ്മാൻ ആണ്, അദ്ദേഹം വിൽക്കുന്നത് portable bone density scanner എന്ന ഉപകരണമാണ്. അദ്ദേഹത്തിന് അത് വിൽക്കാൻ…

മൊണാലിസ.

രചന : സലീം മുഹമ്മദ്. ✍ ഇവൾഇവളുടെ വാക്കുകളിൽമൊണാലിസ.ഇന്നോളം പിറവികൊള്ളാത്തവാക്കുകളെയത്രയുംഹൃദയത്തിൽ പേറിനീന്തിത്തുടിക്കുന്നൊരു നീലക്കടൽ.ഇരുചാരക്കണ്ണുകളിലുംസ്വപ്നങ്ങളുടെ നുര ചിതറിതിരയടിച്ചുയരുന്നൊരുമഹാശാന്തസമുദ്രം.മുന്നിൽ തുറക്കാതെ പോയ‘മഹാ’ ഭാരതത്തിലെവിദ്യാലയ വാതിലിനു ചുറ്റുംപാറിപ്പറക്കുന്നസ്വപ്നച്ചിറകുകളുള്ളൊരുചിത്രശലഭം.ചേലുള്ളചേലകളാൽ പൊതിയപ്പെട്ടചമയങ്ങളിൽതിളങ്ങുന്നലോക സുന്ദരിയല്ലിവൾ.കുംഭമേള കമ്പങ്ങളിൽകണ്ണുകഴച്ചവർക്കിപ്പോൾകൺ നിറയെ കാണാൻഒരു ദിനം കൊണ്ട്വിശ്വത്തേക്കാളുയർന്നൊരുവിശ്വസുന്ദരി,മുത്തുമാലകളാൽമൂടപ്പെട്ടൊരു മുത്ത്,ഒരച്ഛന്റെ മാനസപുത്രി,മകളെ സ്വപ്നം കാണുന്നവരുടെയും.

പ്രണയത്തിന്റെ ഏറ്റവും ഭീകര രൂപമാണ് ഗ്രീഷ്മ

രചന : ജെറി പൂവക്കാല ✍ പ്രണയത്തിന്റെ ഏറ്റവും ഭീകര രൂപമാണ് ഞാൻ ഗ്രീഷ്മയിൽകണ്ടത്. പ്രണയം എന്ന പദത്തിന് പരുക്കേൽപ്പിക്കുകയായിരുന്നു ഗ്രീഷ്മ. പ്രണയത്തെ ഒരു അപകടം പിടിച്ച വാക്കാക്കി മാറ്റിയവൾ.പ്രണയത്തിന്റെ തിരകല്ലിൽ പൊടിഞ്ഞു പോയ അവന്റെ മാതാപിതാക്കളുടെ നിലവിളി.ഒരു കഥ ഓർത്തു…

യുവകവികളുടെസംഘ കാലം..

രചന : ജയനൻ ✍ (2000-ൽ പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച – ‘സർപ്പ സീൽക്കാരത്തിന്റെ പൊരുൾ ‘ – എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെട്ട കവിത. 1995-ൽ കേരള സാഹിത്യ അക്കാദമി പാലയിൽ സംഘടിപ്പിച്ച യുവകവികൾക്കായുള്ള ശില്പശാലയിൽ പങ്കെടുത്ത അനുഭവപശ്ചാത്തലത്തിൽ എഴുതിയ കവിത )രാത്രിമഴയുടെ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Malankara…

സാമൂഹിക പ്രതിബദ്ധതയോടെ ജനുവരി 28 മുതൽ എക്കോ പുതിയ ചുവടുവയ്പ്പിലേക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ പതിനൊന്ന് വർഷമായി ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ എക്കോ (ECHO – Enhance Community through Harmonious Outreach) അതിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിൽ നടത്തിവരുന്ന “സീനിയർ വെൽനെസ്സ്”…

ഫോൺകോൾ

രചന : സെഹ്‌റാൻ ✍ അർദ്ധരാത്രിയിൽ ഒരുഫോൺകോൾ വരുന്നു.മറുവശത്തുനിന്ന് ആരോതാഴ്ന്ന ശബ്ദത്തിൽ ചൊല്ലുന്നു;“സുഹൃത്തേ, അയാൾ മരണപ്പെട്ടിരിക്കുന്നു!”നെഞ്ചിൽ നിന്നുമൊരുദീർഘശ്വാസമുണരുന്നു.ജനൽത്തിരശ്ശീലകളെ,ജനൽച്ചില്ലുകളെ നീളത്തിൽകീറിമുറിച്ച് പുറത്തെയിരുളിലേക്ക്പറക്കുന്നു.ദൂരങ്ങൾ പിന്നിട്ട് അയാളുടെവീട്ടിലെത്തുന്നു.നെഞ്ചിലൊരു റീത്ത് സമർപ്പിക്കുന്നു.പിറകിലേക്കൊന്ന് ചുവടുവച്ച്മെല്ലെ മന്ത്രിക്കുന്നു.“നിങ്ങളുടെ തെറ്റുകളൊന്നും തന്നെഞാൻ പൊറുത്തിട്ടില്ല.ഇപ്പോഴും പഴയ അതേയളവിൽത്തന്നെനിങ്ങളെ ഞാൻ വെറുക്കുന്നു.മരണം ആരെയും വിശുദ്ധരാക്കുന്നില്ല…”ശേഷം…

തെയ്യപ്പുറങ്ങളിൽ

രചന : എസ്.എൻ.പുരം സുനിൽ ✍ തേയത്തുകാരി വയലുകൾ കാത്തതുംകാലിക്കു കൂട്ടായി കാലിച്ചാൻ നിന്നതുംമുച്ചിലോട്ടമ്മയും കതിവന്നൂർ വീരനുംപച്ചപ്പു തീർത്തു പെരുമ പകർന്നതും മാമല കത്തിച്ചുണർത്തും പുനംകൃഷികണ്ടനാർകേളൻ ലഹരിയായി കണ്ടതും“പൂതിയോതി” യെന്നവൾ പുതിയ ഭഗവതിപാടാർക്കുളങ്ങര വീരനെ തീർത്തതും ഗ്രാമ്യ വഴികളിലാൽമരച്ചോലയിൽപച്ചോലപ്പന്തലിൽ ചൂട്ടുവെളിച്ചത്തിൽമെച്ചത്തിലാടുന്ന മണ്ണിന്റെ…

നിമിഷങ്ങൾ പിന്നിടുമ്പോൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽപിന്നെയെന്തർത്ഥമീ,വാഴ്‌വിനുള്ളൂ!ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയംനേരിനുനേരേ തിരിഞ്ഞിടാതെ,പാരിന്നനന്തമാം സർഗസമസ്യകൾപാരമറിയാൻ മുതിരുകാർദ്രംഎത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-നത്രയതിപ്പൊഴു,മങ്ങനെതാൻഎല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നുവല്ലാത്ത വേദനയോടെ ചൊൽവൂകല്ലാക്കി മാറ്റുവാനായെങ്കിലേമന-മുല്ലാസപൂർണമായ് മാറിടുള്ളു!കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-നാവില്ലൊരിക്കലും ജീവിതത്തെആവണ,മീനമുക്കേതൊരു…