നേരറിയാത്തവൻ ….

രചന : അനൂബ് ഉണ്ണിത്താൻ ✍ നേരറിയാനിനി കാലമെത്ര എന്നെയറിയാനുംഅറിയുന്നതൊക്കെയും സത്യമല്ലന്നോസ്നേഹദൂതാകേണ്ടവൻഒറ്റുന്നുയേതോ ചാപല്യം പോലെ …പൊട്ടിത്തകർത്ത സ്വപ്നങ്ങളിൽകാൽത്തെറ്റി ചില്ലുകൊള്ളേഅറിഞ്ഞില്ലയിതും ചതിയെന്ന് .പൂവിതൾ പോലെ വാക്കുകൾഎന്തിത്ര മുൾമുനയായ്നെഞ്ചിലേൽക്കുന്നു ..വിശ്വസിച്ച നീയും അന്യനോചിതറിയ വിശ്വാസനിശ്വാസങ്ങൾപെറുക്കാനിടയില്ല ..ഇന്നെന്റെ മാനസം മങ്ങും മേഘമായ്ഹരിതം മങ്ങിയ ധരിത്രിയായ്ഒറ്റനക്ഷത്രം പോലുമില്ലാത്ത…

അഗതിമന്ദിരത്തിലെ അന്തേവാസികൾ.

രചന : ജോൺ കൈമൂടൻ. ✍ അന്തേവാസികളെ കാണുവാനാശിച്ചുചിന്തിച്ചുനിൽക്കാതെ ചെന്നങ്ങൊരുദിനം.ചന്തമായെത്തിഞാൻ ആ സ്നേഹപഞ്ജരംപന്തിഭോജനവും ഉണ്ടുഞാനന്നേക്ക്. അച്ചനെക്കണ്ടു വണങ്ങിഞാൻനിൽക്കവേപിച്ചവെച്ചെത്തിയിതാ ഗേഹവാസികൾ.കൊച്ചനുമച്ഛനും ഒന്നായണിയായിപച്ചമനുഷ്യരെപ്പോൽ അവരൊന്നായി. പാടുവാനോടുന്നു ആടുന്നുപാടുന്നു,പാടുന്നപാട്ടോ സ്ഫുടവുംഹൃദിസ്തവും.പാട്ടിന്റെശീലിൽ കദനംനിഴലിപ്പൂപാട്ടിൽമയങ്ങി ഇരിക്കുന്നനേകരും. കാട്ടവേ താത്പര്യം ഫോട്ടോപിടിക്കുവാൻകാട്ടുന്നമന്ദസ്മിതത്തിലും കരിനിഴൽ.കാഷുവൽ, ടീഷർട്ട് കുട്ടിനിക്കറുമുണ്ട്കണ്ടില്ലമുണ്ടുകൾ കണ്ടതോ ബെർമുഡ. കാട്ടുന്നുനേരേ…

കടൽ തീരങ്ങൾ .

രചന : ഗഫൂർകൊടിഞ്ഞി✍ കടൽക്കരയിലലയുമ്പോൾപാദസരക്കിലുക്കങ്ങൾ ,ഉപ്പു കാറ്റിൽ നുരപതയുന്നപ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ .കടൽ തീരങ്ങൾആഹ്ലാദത്തിമർപ്പുകൾ ,ആകാശത്തോളമുയരുന്നസ്വപ്ന സൗധങ്ങൾ ,അവിടവിടെ പ്രതീക്ഷയറ്റവരുടെചുടു നെടു വീർപ്പുകൾ ,തകർന്ന് വീഴുന്ന മണൽ കൂനകൾ .കടൽ തീരങ്ങൾകലങ്ങിമറിഞ്ഞ സങ്കടപ്പെരുങ്കടലുകൾചുമടിറങ്ങാൻ മടിക്കുന്ന അത്താണികൾ ,അശരണരുടെ അഭയ കേന്ദ്രങ്ങൾ .കടൽ തീരങ്ങൾനിഷ്കളങ്കതയുടെകരവിരുതുകൾ…

അവൻ കെട്ടിയ പെണ്ണിന് ചന്തം കുറവാണത്രേ.

രചന : സോ മീഡിയ ✍ 25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കി..സൗന്ദര്യം കുറവാണെന്നും, നൽകിയ സ്ത്രീധനം കുറവാണെന്നു പറഞ്ഞും ,ജോലി ഇല്ല എന്നു പറഞ്ഞു ഭർത്താവ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നു.. വിഷ്ണുജയയെ ബൈക്കിന്…

ഋതുപരിണാമം.

രചന : ജയരാജ്‌ പുതുമഠം.✍ ചുളിഞ്ഞ ഹൃദയത്തിൻതളർന്ന ധമനിയിലണിയാൻഅപരിചിതരാഗങ്ങൾതേടി‘കർണ്ണാടക’ത്തിലും‘ഹിന്ദുസ്ഥാനി’യിലുംസ്വരസ്ഥാനങ്ങളേറെകയറിയിറങ്ങി പഥികൻജാലകപ്പഴുതിലൂടെ ചിതറിയഋതുപരിണാമ രശ്മികളിൽസമയസന്ധിതൻ ഗന്ധംസപ്തവർണ്ണ നൃത്തച്ചുവടുകളായ്തെളിഞ്ഞു അകക്കാഴ്ചയിൽനാട്യമില്ലാതെജീവസാമ്രാജ്യത്തിൻഉദ്യാനപാലകാ…മേഘരാജ്യങ്ങളിൽ അങ്ങയോട്കേണുനിന്ന ദിനങ്ങളിൽഒരു നാദശലഭം പറന്നുവന്നെന്റെതോളിൽ മന്ത്രിച്ചു“നെടുവീർപ്പുകളുടെചിലങ്കമണികളിൽനിന്ന്അപസ്വരങ്ങൾകൊഴിഞ്ഞു വീണിരിക്കുന്നു”ഏറ്റുവാങ്ങൂ, കാലം നീട്ടുന്നകനിവിൻ പാരിതോഷികങ്ങൾ “യാരോ ഒരാൾ അവിരാമംഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്ഹാർമോണിയത്തിൽതിരയിളക്കം തീർക്കുന്നു.

ശുഭകാംക്ഷി

രചന : അജിത് എൻ.കെ – ആനാരി ✍ ഇല്ല തുരുമമ്പു പിടിക്കില്ലെന്നുടെചിന്തകൾരാകിമിനുക്കും ഞാൻവൻതിരപോലെ വരുന്നൊരു ജീവതകാലുഷ്യത്തെയൊതുക്കും ഞാൻ പണ്ടുപുരാതനകാലം ജീവിതനാൾവഴി നരകമതാണെങ്കിൽഇന്നൊരു നാകം സാർത്ഥകമാ-ക്കാനുണ്ട് നമുക്കിനി വഴിയേറേ കൂച്ച് വിലങ്ങുകളാരോനമ്മുടെചിന്തയിലിടുവാൻ നോക്കുമ്പോൻമൂച്ചില്ലാത്തവല്ലെന്നുള്ളത്കാട്ടാനെന്തിന് വൈമനസ്യം ? കണ്ണിലിരുട്ട് വരുത്തരുതാരുംചിന്തവിളങ്ങണ കാലത്തോളംകണ്ടത് നീതിക്കെതിരെങ്കിൽ…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ മൂലാൻ മുകുന്ദൻ എന്ന പുലപ്പാടി മുകുന്ദൻ അച്ഛന്റെ കസിൻ ബ്രോ.. 1985-90 കാലത്ത് പാനൂർ പൂക്കോട് റോഡിലെ എന്റെ അയ്യര് കളിക്ക് തടയിട്ടവരിൽ പ്രധാനി…അന്ന് പൂക്കോട് നാട്ടിൽ ആദ്യമായി മോട്ടോർ ബൈക്കിൽ ചെത്തിയടിച്ച മൂനേട്ടൻ…

2025 ഇൽ ഗാന്ധിയും സിസ്റ്റർ അഭയയുംസ്വർഗ്ഗത്തിലിരുന്ന് ചെസ്സ് കളിക്കുമ്പോൾ

രചന : സുരേഷ് പൊൻകുന്നം ✍ 2025 ലെ ഒരു സായാഹ്നം. സ്വർഗ്ഗകവാട ത്തിനരികിൽ ഇരുന്ന് ഗാന്ധിയും സിസ്റ്റർഅഭയയും ഇരുന്ന് ചെസ്സ് കളിച്ചുകൊണ്ടിരിക്കുന്നു.ഗാന്ധിജി അവളുടെ കാലാളെ വെട്ടുമ്പോൾ അവളൂറി ചിരിച്ചു, എന്തോ പന്തികേട്ഗാന്ധിക്ക് തോന്നി. പക്ഷേ എത്ര ആലോചിട്ടും അവളുടെ ഗൂഢച്ചിരിയുടെ…

അഭിസാരിക

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അളകങ്ങൾ മാടിയൊതുക്കാതെ!അക്ഷികളെഴുതിക്കറുക്കാതെ!അരികത്തണഞ്ഞവർക്കെല്ലാം,അനുഭൂതിതൻ വീഞ്ഞു പകർന്നവൾ! അഭിസാരികേ നിന്നധരം വിറപൂണ്ടത് !അടങ്ങാത്തവികാരത്തിൻ വേലിയേറ്റമോ?അടക്കിവെച്ചനെഞ്ചിൻ വിങ്ങലിൻ താപമേറ്റോ?അഗ്നിക്ക് വലംവെച്ച് വാങ്ങിയജീവിതം!! അന്ധയായി തീരുന്നൊരുവനുവേണ്ടി!ആട്ടിയൂട്ടിയുറക്കി വളർത്തിയവർ,അലമുറയിട്ടു കരഞ്ഞീടുകിലും!അവനരികെ കുറുകിക്കൂടി ! ആയിരം സൂര്യചന്ദ്രന്മാർക്കൊരുവനായ് !ആയിരം സ്വർണ്ണരഥങ്ങളിലേറി!ആകാശഗോപുരം താണ്ടി!ആണൊരുത്തൻതൻ കരവലയത്തിലൊളിച്ചു! അവനായിവിറകൊണ്ട…

കുരച്ചാൽ നമുക്കെന്തേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ തെരുവോരത്തെപ്പട്ടി കുരയ്ക്കട്ടെ,നാമതിൻകുരയൽ കേൾക്കാതേവം നടന്നേനീങ്ങീടുകകാരസ്കരത്തിൻകായ മധുരിക്കുമോ,പാലി-ലാരൊരാളൊരു നൂറുവർഷമിട്ടുവയ്ക്കിലും?മനസ്സിൽ മാലിന്യത്തിൻ കൂമ്പാരംപേറീടു ന്നോർ-ക്കനിശം ദുർഗ്ഗന്ധമല്ലാതെമറ്റെന്തുണ്ടാവൂ!ബുദ്ധിശൂന്യൻമാർക്കറിഞ്ഞീടുവാനായീടുമോ,ഹൃദ്യതയോലും കാവ്യബിംബങ്ങൾ തൻസാരങ്ങൾ?തെരുവോരത്തെപ്പട്ടിക്കുണ്ടാമോ പിതൃത്വത്തിൻപരിപാവന സങ്കൽപ്പങ്ങളിന്നൊട്ടെങ്കിലും?വല്ലതുമുച്ഛിഷ്ടങ്ങൾ ലഭിച്ചീടിലേയതി-നുല്ലാസമുണ്ടായിടൂ,വാലൊന്നു കുലുക്കിടൂ!എത്രകണ്ടധപ്പതിച്ചിന്നുനാം കാണുംലോകം!എത്രനാളതിൻ വ്യാപ്തിയുണ്ടാകുമൊന്നോർക്കുകിൽ!കാലമേ,നിൻകരങ്ങൾക്കാവട്ടേ ദുഷ്കർമ്മത്തെ,കാലേയൊടുക്കി,സത്യധർമ്മത്തെപ്പുലർ ത്തുവാൻനീചമാർഗ്ഗങ്ങൾ തേടിനടക്കും നിഷാദൻമാർ-ക്കാജൻമം ലഭിക്കുമോ ജ്ഞാനത്തിൻ നറുവെട്ടം?പതിരിൻപൊള്ളത്തരം…