മാമ്പഴക്കാലം
രചന : എം പി ശ്രീകുമാർ ✍ മഞ്ഞു പുതച്ചു മാവുകൾ പൂക്കുംമകരം വരവായ്മാന്തളിർ പോയി പൂങ്കുലയാടിപൂമണ മെത്തുന്നുമഞ്ഞു പൊഴിഞ്ഞു മഞ്ജിമ ചിന്നിമധുരം കായ്ക്കുന്നുസഞ്ചിതപുണ്യം മണ്ണിലുണ്ടതുമാമ്പഴമായിട്ട്മലയാളത്തിൽ തേൻമഴപോലെവന്നു പതിക്കുന്നുചെങ്കൽകാന്തി ചൊരിഞ്ഞു വിളങ്ങുംചെങ്കൽവരിക്കകൾകിളിതൻ ചുണ്ടു കണക്കെ ചേലിൽനല്ല കിളിച്ചുണ്ടൻമൂത്തു പഴുത്തു വിളഞ്ഞു വീഴുംമുഴുത്ത…
മരിക്കാത്ത ഓർമ്മകൾ
രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒളിപ്പിച്ചുവെയ്ക്കുന്നൊരു തുരുത്തുണ്ട് എല്ലാവരിലും!പലനിറങ്ങളെചാലിച്ചൊരുകൊച്ചുതുരുത്ത് !അവിടെ ഒരുപാട് ഓർമ്മനിറങ്ങളുണ്ട്!പിടയുന്നചിലസഹനശ്വാസങ്ങൾക്കിടയിൽ,ഞെളിപിരികൊണ്ട്പുളഞ്ഞ്അമരുന്നുണ്ടത്!മരിച്ചുവെന്നുകരുതിയെങ്കിലും,ഇനിയുംമരിക്കാത്തോർമ്മകൾ!തന്നുപോകുന്നവർ മന:പൂർവ്വം,മറന്നുവെച്ചവയാണെല്ലാം!നെഞ്ചിനെ കുത്തിയത് നിണംപൊടിക്കും!ചേർത്തുനിർത്തി തഴുകിയകരം,ചേലുതേടി എന്നേപോയിമറയും!കാത്തിരിപ്പിൻ തുരുത്ത് വിജനമാവും!ശ്വാസഗതികൾ തെറ്റിപുളയും!ഓർമ്മഭാണ്ഡം കനംവെച്ചുനിറയും!കണ്ണുകൾ നീർത്തുള്ളികളാൽ,കാഴ്ചമറച്ചന്ധതയേകും!മരണമില്ലാത്തോർമ്മകൾമാത്രമായൊടുങ്ങും!തൊണ്ടക്കുഴികളിൽ കുരുങ്ങി ഗദ്ഗദം,മറന്നുപോകുന്ന നിലവിളിയെ പുണരാനേറെ;കൊതിച്ചു തളർന്ന് വീണ് മയങ്ങും !ഓർമ്മകളെമറവിക്കുവിട്ടുകൊടുക്കാതങ്ങനെ !
കരയുവാൻ ഒരാളെയെങ്കിലും ബാക്കിവെയ്ക്കുക🧩🧩
രചന : ഖുതുബ് ബത്തേരി ✍ നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെകരയുമെന്നെപ്പോഴെങ്കിലുംഓർത്തുനോക്കിയിട്ടുണ്ടോ.!വേർപ്പാടിന്റെ നോവത്രമേൽഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടുംവിധം വിതുമ്പലുകൾഅടക്കിപിടിക്കുവാൻ ആയാസപ്പെടുന്നഒരു മുഖമെങ്കിലും,ജീവിക്കുമ്പോൾ ഓർമിക്കാതെപങ്കപ്പാടുകളിൽധൃതിപ്രാപിച്ച നാംഒരു നിമിഷദൈർഘ്യത്തിൽഅപഹരിച്ചുമിന്നായം കണക്കെവന്നുപോകുന്നമൃത്യുവിനു മുൻപിലൊരുഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.ജീവിതമെന്നത്ജീവിക്കുമ്പോളുള്ളപൂർണ്ണത മാത്രമല്ലമരണത്തിലുംമരിക്കാത്തഓർമ്മകളായി നാംഅപരന്റെ ഉള്ളിൽജീവിക്കുകയെന്നതുംകൂടിയാണ്.മരിക്കാത്ത ഓർമ്മകളിൽജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾകരച്ചിലുകൾ കൈകോർത്ത നയനങ്ങൾവേർപ്പാടിന്റെ വേദനയിൽമുറിവേറ്റ് നീറുന്നത് കാണാം.🎋🎋
ഇന്ദ്രൻസ് ഏട്ടനും മാരുതി സെൻനും
രചന : ജെറി പൂവക്കാല ✍ എന്തുകൊണ്ടാണ് ബെൻസും BMW പോലുള്ള വലിയ വാഹനങ്ങൾ എടുക്കാത്തത് എന്നു ചോദിച്ചാൽ പൊട്ടിച്ചിരിയോടെ ഇന്ദ്രൻസ് പറയും സെൻ – എന്റെ സൈസിനു പറ്റിയ കാർഇന്ദ്രൻസ് ഏട്ടനും മാരുതി സെൻ നും വർഷങ്ങളായി കൂടെയുള്ള മാരുതി…
🙏 ഈശ്വരൻ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ 🌿 ഒരു സങ്കല്പമോ, സത്യമോ, അതോ മിഥ്യയോ!!!🌿ഇഹത്തിലും പരത്തിലും അനശ്വരനായി നിന്ന്ഇമകളാൽ കാലത്തെയും നയിക്കുന്നവൻഇഹലോകവാസികളെ,അഹങ്കാരമുക്തരാക്കാൻഇളകാതെയിരിയ്ക്കുന്ന, ബ്രഹ്മതത്വം താൻഉളവാകുമഹന്തയെ , ഉന്മൂലനം ചെയ് വതിന്നായ്ഉടലില്ലാതിരിയ്ക്കുന്നു ഉയിരോടവൻഉന്മാദ ,ത്തിരകളിൽ ജീവജാലം നീന്തിടുമ്പോൾഉണർത്തുന്നൂ കാമ്യമാകും ജീവസത്യത്തെ….അദ്രി ,…
മുറ്റത്തെ മന്ദാരം
രചന : ജോസഫ് മഞ്ഞപ്ര✍ വസന്തമണഞ്ഞപ്പോൾ പൂത്തുപുഷ്പിച്ചെന്റെമുറ്റത്തെ മന്ദാരംഎന്റെ സ്നേഹമന്ദാരം.ഋതുമതിയായ് പൂവിൽമധു നിറഞ്ഞു അവൾമാരനെ കാണാൻ കാത്തുനിന്നു.കാതര മിഴിയോടെ നോക്കിനിന്നുമാരന്റെ മാറോടു ചേർന്നു നിൽക്കാൻഅധരത്തിലാദ്യത്തെ മുദ്രയേൽക്കാൻഅനുരാഗവതിയായി മൃദു സ്മിതത്തോടെമദാലസയായവൾ കാത്തുനിന്നു. പൂത്തുനിന്നു.മാരനായണഞ്ഞൊരു ശലഭസുന്ദരൻവർണ്ണ കുപ്പായമിട്ടൊരു പുലർവേളയിൽമധുനുകർന്നു അവൻ മലരിന്റെ മദനന്നായിആദ്യചുംബനലാസ്യലയത്തിൽശ്രുംഗാര ലോലയായ്…
ഏകാധിപതിയുടെ മാനിഫെസ്റ്റോ.
രചന : സെഹ്‌റാൻ ✍ മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാനായ്ക്കളെ കാണാറുള്ളത്.മഞ്ഞിനും, നായ്ക്കൾക്കുംഒരേ വെളുപ്പുനിറമാണ്.മഞ്ഞേത്, നായേതെന്നറിയാനാവാതെ…ദിവസവും ഞാനൊരേ സംഗീതജ്ഞൻ്റെഗാനങ്ങൾ കേൾക്കുന്നു.അയാളുടെ പേരുപോലുംഓർമ്മയിൽ സൂക്ഷിക്കുന്നില്ല.ദിവസവും ഞാനൊരേ പുസ്തകം വായിക്കുന്നു.വരികൾ മറവിയുടെ പാഴ്നിലങ്ങളിൽഉപേക്ഷിക്കുന്നു.ദിവസവും ഞാനൊരേ ഭക്ഷണം കഴിക്കുന്നു.രുചിയുടെ നേർത്ത പാടപോലുംനാവിൽ നിന്നും കഴുകിക്കളയുന്നു.ദിവസവും മൂന്നു പെൺനായ്ക്കളെ വീതംഭോഗിക്കുന്നു.അവരുടെ…
കവിതാശംസകൾ*.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ കാത്തിരിക്കാത്തഒരു മനുഷ്യനേയുംകവിത തേടിവന്നിട്ടില്ലകവിതയിലേക്ക്എളുപ്പവഴികളൊന്നുമില്ലതീവ്രമായ ആഗ്രഹത്താലുംഅനുഭവത്തിലുമാകാംകവിതയൂറുന്നത്അലസനടത്തങ്ങളിൽഓർമ്മകളുടെ വീണ്ടെടുപ്പിൽകണ്ടെടുക്കുന്നതെന്ന്പറയാമെന്നുമാത്രം.കവിത അരൂപിയാണ്നിറക്കുന്ന പാത്രത്തിന് വഴങ്ങുന്നുണ്ടാവാംവായനക്കാരൻ്റെ ഉള്ളകത്തിലാണ്അതിൻ്റെ രൂപപരിണാമംകവിതഇത് വഴി പോകുമെന്നുറപ്പ്കാഴ്ചയിൽ പതിയുന്നില്ലന്നേയുള്ളൂകൈകാണിച്ച്കുശലാന്വേഷണം നടത്തണമെന്ന്കാലേക്കൂട്ടി തീരുമാനിക്കണംനഷ്ടനിമിഷങ്ങൾതിരിച്ചെടുക്കാനാവില്ലന്ന ബോധംനിൻ്റെ ഉറക്കം കെടുത്തട്ടെരക്തയോട്ടം വേഗത്തിലാക്കട്ടെ.
ഒരിക്കലും അവരത് അറുത്തുമാറ്റില്ല.
രചന : രജിത ജയൻ ✍ “അമ്മേ.. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണമ്മേ..എനിക്കും അതേ.. ഒന്ന് സമ്മതിക്കമ്മേ ഞങ്ങളുടെ കല്യാണത്തിന് പ്ലീസ് അമ്മേ…“മോനെ വേണു, നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല .“അത് നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ടോ ആ പെൺകുട്ടിയോട്…
പ്രയാണം
രചന : കെ.ആർ.സുരേന്ദ്രൻ ✍ അവരിൽ യൗവ്വനംതുടിച്ച് നിന്ന നാൾഅവർക്ക്മരണംവഴിമാറി നടന്നകാമുകനായിരുന്നു.അവർക്കോജീവിതംഇരുണ്ടതുരങ്കത്തിലൂടൊള്ളപ്രയാണവും.അവർമരണത്തെ ഉപാസിച്ചു.ഉപവസിച്ചു.സ്വന്തങ്ങളും,ബന്ധങ്ങളും,മിത്രങ്ങളുംഅപരിചിതത്വത്തിന്റെമുഖങ്ങളുംഞെട്ടറ്റപൂക്കളായിവീണപ്പോൾഅവരുംഅക്കൂട്ടത്തിൽഒരു പൂവായിരുന്നെങ്കിൽഎന്നാശിച്ചു.ഗംഗകാലം പോലെകുതിച്ചൊഴുകിഅവരറിയാതെ,ആരോരുമറിയാതെ.ജീവിതത്തിന്റെപാലത്തിലൂടെയൗവ്വനവും,മധ്യാഹ്നവും,അപരാഹ്നവും,സന്ധ്യയും,രാത്രിയുമണഞ്ഞപ്പോൾഅവർക്ക്ജീവിതത്തോട്അഗാധമായപ്രണയം തോന്നി.അപ്പോൾ മരണംഎവിടെ നിന്നോ ഒക്കെകാലങ്കോഴിയായികൂവിഅവരുടെ ചെവികൾകൊട്ടിയടച്ച്ഭയപ്പെടുത്തി.അവർജീവിതത്തിന്റെ തൂണിൽവാർദ്ധക്യത്തിന്റെമെലിഞ്ഞ്ജരബാധിച്ച്ശുഷ്ക്കമായകൈകളോടെവലിഞ്ഞ് കയറാൻവിഫലശ്രമം നടത്തിനോക്കാതിരുന്നില്ല.ഊർന്ന് വീണ്പിടഞ്ഞെണീക്കാൻഅവർപെടാപ്പാട് പെട്ടു.കൊഴിഞ്ഞ് വീണപൂക്കളായിഅവരിൽനഷ്ടബോധംവളർന്നു.ഓരോമരണവാർത്തകളുംഅവരിൽഇടിമിന്നലുകളായി.ജീവിതംഎത്രയോ സുന്ദരമെന്ന്അവരപ്പോൾഓർത്തിരിക്കണം.തന്റെജീവിതപങ്കാളിയായിരുന്നമനുഷ്യനുംഇങ്ങനെയൊരു ഘട്ടംപിന്നിട്ടിരുന്നല്ലോഎന്നവർ ഓർത്തിരുന്നോഎന്തൊ……