അവൻ കെട്ടിയ പെണ്ണിന് ചന്തം കുറവാണത്രേ.

രചന : സോ മീഡിയ ✍ 25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കി..സൗന്ദര്യം കുറവാണെന്നും, നൽകിയ സ്ത്രീധനം കുറവാണെന്നു പറഞ്ഞും ,ജോലി ഇല്ല എന്നു പറഞ്ഞു ഭർത്താവ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നു.. വിഷ്ണുജയയെ ബൈക്കിന്…

ഋതുപരിണാമം.

രചന : ജയരാജ്‌ പുതുമഠം.✍ ചുളിഞ്ഞ ഹൃദയത്തിൻതളർന്ന ധമനിയിലണിയാൻഅപരിചിതരാഗങ്ങൾതേടി‘കർണ്ണാടക’ത്തിലും‘ഹിന്ദുസ്ഥാനി’യിലുംസ്വരസ്ഥാനങ്ങളേറെകയറിയിറങ്ങി പഥികൻജാലകപ്പഴുതിലൂടെ ചിതറിയഋതുപരിണാമ രശ്മികളിൽസമയസന്ധിതൻ ഗന്ധംസപ്തവർണ്ണ നൃത്തച്ചുവടുകളായ്തെളിഞ്ഞു അകക്കാഴ്ചയിൽനാട്യമില്ലാതെജീവസാമ്രാജ്യത്തിൻഉദ്യാനപാലകാ…മേഘരാജ്യങ്ങളിൽ അങ്ങയോട്കേണുനിന്ന ദിനങ്ങളിൽഒരു നാദശലഭം പറന്നുവന്നെന്റെതോളിൽ മന്ത്രിച്ചു“നെടുവീർപ്പുകളുടെചിലങ്കമണികളിൽനിന്ന്അപസ്വരങ്ങൾകൊഴിഞ്ഞു വീണിരിക്കുന്നു”ഏറ്റുവാങ്ങൂ, കാലം നീട്ടുന്നകനിവിൻ പാരിതോഷികങ്ങൾ “യാരോ ഒരാൾ അവിരാമംഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്ഹാർമോണിയത്തിൽതിരയിളക്കം തീർക്കുന്നു.

ശുഭകാംക്ഷി

രചന : അജിത് എൻ.കെ – ആനാരി ✍ ഇല്ല തുരുമമ്പു പിടിക്കില്ലെന്നുടെചിന്തകൾരാകിമിനുക്കും ഞാൻവൻതിരപോലെ വരുന്നൊരു ജീവതകാലുഷ്യത്തെയൊതുക്കും ഞാൻ പണ്ടുപുരാതനകാലം ജീവിതനാൾവഴി നരകമതാണെങ്കിൽഇന്നൊരു നാകം സാർത്ഥകമാ-ക്കാനുണ്ട് നമുക്കിനി വഴിയേറേ കൂച്ച് വിലങ്ങുകളാരോനമ്മുടെചിന്തയിലിടുവാൻ നോക്കുമ്പോൻമൂച്ചില്ലാത്തവല്ലെന്നുള്ളത്കാട്ടാനെന്തിന് വൈമനസ്യം ? കണ്ണിലിരുട്ട് വരുത്തരുതാരുംചിന്തവിളങ്ങണ കാലത്തോളംകണ്ടത് നീതിക്കെതിരെങ്കിൽ…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ മൂലാൻ മുകുന്ദൻ എന്ന പുലപ്പാടി മുകുന്ദൻ അച്ഛന്റെ കസിൻ ബ്രോ.. 1985-90 കാലത്ത് പാനൂർ പൂക്കോട് റോഡിലെ എന്റെ അയ്യര് കളിക്ക് തടയിട്ടവരിൽ പ്രധാനി…അന്ന് പൂക്കോട് നാട്ടിൽ ആദ്യമായി മോട്ടോർ ബൈക്കിൽ ചെത്തിയടിച്ച മൂനേട്ടൻ…

2025 ഇൽ ഗാന്ധിയും സിസ്റ്റർ അഭയയുംസ്വർഗ്ഗത്തിലിരുന്ന് ചെസ്സ് കളിക്കുമ്പോൾ

രചന : സുരേഷ് പൊൻകുന്നം ✍ 2025 ലെ ഒരു സായാഹ്നം. സ്വർഗ്ഗകവാട ത്തിനരികിൽ ഇരുന്ന് ഗാന്ധിയും സിസ്റ്റർഅഭയയും ഇരുന്ന് ചെസ്സ് കളിച്ചുകൊണ്ടിരിക്കുന്നു.ഗാന്ധിജി അവളുടെ കാലാളെ വെട്ടുമ്പോൾ അവളൂറി ചിരിച്ചു, എന്തോ പന്തികേട്ഗാന്ധിക്ക് തോന്നി. പക്ഷേ എത്ര ആലോചിട്ടും അവളുടെ ഗൂഢച്ചിരിയുടെ…

അഭിസാരിക

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അളകങ്ങൾ മാടിയൊതുക്കാതെ!അക്ഷികളെഴുതിക്കറുക്കാതെ!അരികത്തണഞ്ഞവർക്കെല്ലാം,അനുഭൂതിതൻ വീഞ്ഞു പകർന്നവൾ! അഭിസാരികേ നിന്നധരം വിറപൂണ്ടത് !അടങ്ങാത്തവികാരത്തിൻ വേലിയേറ്റമോ?അടക്കിവെച്ചനെഞ്ചിൻ വിങ്ങലിൻ താപമേറ്റോ?അഗ്നിക്ക് വലംവെച്ച് വാങ്ങിയജീവിതം!! അന്ധയായി തീരുന്നൊരുവനുവേണ്ടി!ആട്ടിയൂട്ടിയുറക്കി വളർത്തിയവർ,അലമുറയിട്ടു കരഞ്ഞീടുകിലും!അവനരികെ കുറുകിക്കൂടി ! ആയിരം സൂര്യചന്ദ്രന്മാർക്കൊരുവനായ് !ആയിരം സ്വർണ്ണരഥങ്ങളിലേറി!ആകാശഗോപുരം താണ്ടി!ആണൊരുത്തൻതൻ കരവലയത്തിലൊളിച്ചു! അവനായിവിറകൊണ്ട…

കുരച്ചാൽ നമുക്കെന്തേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ തെരുവോരത്തെപ്പട്ടി കുരയ്ക്കട്ടെ,നാമതിൻകുരയൽ കേൾക്കാതേവം നടന്നേനീങ്ങീടുകകാരസ്കരത്തിൻകായ മധുരിക്കുമോ,പാലി-ലാരൊരാളൊരു നൂറുവർഷമിട്ടുവയ്ക്കിലും?മനസ്സിൽ മാലിന്യത്തിൻ കൂമ്പാരംപേറീടു ന്നോർ-ക്കനിശം ദുർഗ്ഗന്ധമല്ലാതെമറ്റെന്തുണ്ടാവൂ!ബുദ്ധിശൂന്യൻമാർക്കറിഞ്ഞീടുവാനായീടുമോ,ഹൃദ്യതയോലും കാവ്യബിംബങ്ങൾ തൻസാരങ്ങൾ?തെരുവോരത്തെപ്പട്ടിക്കുണ്ടാമോ പിതൃത്വത്തിൻപരിപാവന സങ്കൽപ്പങ്ങളിന്നൊട്ടെങ്കിലും?വല്ലതുമുച്ഛിഷ്ടങ്ങൾ ലഭിച്ചീടിലേയതി-നുല്ലാസമുണ്ടായിടൂ,വാലൊന്നു കുലുക്കിടൂ!എത്രകണ്ടധപ്പതിച്ചിന്നുനാം കാണുംലോകം!എത്രനാളതിൻ വ്യാപ്തിയുണ്ടാകുമൊന്നോർക്കുകിൽ!കാലമേ,നിൻകരങ്ങൾക്കാവട്ടേ ദുഷ്കർമ്മത്തെ,കാലേയൊടുക്കി,സത്യധർമ്മത്തെപ്പുലർ ത്തുവാൻനീചമാർഗ്ഗങ്ങൾ തേടിനടക്കും നിഷാദൻമാർ-ക്കാജൻമം ലഭിക്കുമോ ജ്ഞാനത്തിൻ നറുവെട്ടം?പതിരിൻപൊള്ളത്തരം…

ഏകാന്തതയുടെ പഴുത്തയിലകൾ

രചന : നളിനാക്ഷൻ ഇരട്ടപ്പുഴ ✍ വയസ്സിന്റെ മൂടൽമഞ്ഞിൽജീവിതത്തിന്റെ വഴികൾ മങ്ങുന്നു,ചെറുനടവുകൾ മന്ദമാകുമ്പോൾകാലത്തിന്റെ തിരിവുകൾ പതുങ്ങി ഒഴുകുന്നു.മനസ്സിലെ തിരക്കുകൾ സാവധാനം മാറിയപ്പോൾഒറ്റപ്പെട്ട ഉള്ളറയുടെ ശൂന്യത കവിഞ്ഞൊഴുകുന്നു,ചുളിവുകൾ തൊലിയിൽ അനുഭവത്തിന്റെഅടയാളമായി പടരുമ്പോൾഹൃദയത്തിൽ ഏകാന്തത അലിഞ്ഞൊഴുകുന്നു.കൈ പിടിച്ചവരുടെ സ്നേഹചൂട്കാലത്തിന്റെ വിടവുകളിൽ ഒളിഞ്ഞുപോയപ്പോൾ,നിറം നഷ്ടപ്പെട്ട നാൾനിശബ്ദതയുടെ…

ഗാന്ധി മരിച്ചില്ല..

രചന : കാവ്യമഞ്ജുഷ ✍ ഗാന്ധി മരിച്ചില്ല….ഗാന്ധി നടക്കുന്നതുണ്ടിപ്പൊഴുമീ-യധർമ്മച്ചേറു വഹിക്കും ചതുപ്പിലൂടെഅന്നു നടന്ന പാദങ്ങളിൽ വേഗ-മിന്നു കുറഞ്ഞുപോയ്,തളർന്നുപോയിഉള്ളിലൊരായിരം സ്വപ്നങ്ങൾ പേറിവന്നു,ശാന്തിയെപ്പ്രാപിക്കുവാനായ്..പാഴ്ക്കിനാവതു മാത്രമെന്നറിഞ്ഞു –ത്കണ്ഠപേറിയലഞ്ഞു തിരിയവേഓർത്തുപോയ്,” ഞാനെന്തു നേടി “?ഗാന്ധി മരിച്ചതി,ല്ലിന്നിന്റെ നീതികളിൽതലതല്ലി മരിക്കാൻ തുനിയുന്നേയുള്ളൂ

മണിമുല്ല

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ധനുമാസരാവിന്റെ ശീതളഛായയിൽമുറ്റത്ത് മണിമുല്ലപൂത്തുലഞ്ഞു.തൂവെള്ളച്ചേലയുംചുറ്റിയിരുന്നപ്പോൾപുതു മണവാട്ടിയാണെന്നോർത്തു പോയികാണുവാൻ കാണികൾ വന്നു നിരന്നപ്പോൾനാണത്താൽ തലതാഴ്ത്തി നിന്നവളുംമൂളിയലങ്കാരിയാം തേനീച്ച കൂട്ടങ്ങൾതേൻ നുകരായിട്ടോടിയെത്തികൃസ്തുമസ് ആഘോഷരാവു കണ്ടു അവൾപുതുവത്സരമേളവും കണ്ടു നിന്നു.മുറ്റത്തു പൂപ്പന്തൽ വിതാനിച്ചു നിന്നവൾപൂനിലാവൊഴുകുന്ന പാലാഴിയിൽകാറ്റിനെ പ്രണയിച്ച രാത്രി…