ഉന്മാദ മഴ
രചന : റിഷു ✍ അവനു ആദ്യത്തെ കത്തെഴുതുമ്പോൾപുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു..ആർത്തലച്ച് മഴ…എങ്കിലും സന്ധ്യയ്ക്ക് പെയ്ത മഴനനയാൻ തോന്നി..ആദ്യത്തെ തുള്ളി നെറുകയിൽ കൊണ്ട് നെറ്റിയിലൂടെ ഇറങ്ങുമ്പോൾ ഉള്ളിലെ ചൂട് ഉരുകി തുടങ്ങുന്നതറിയാം..തണുപ്പിന്റെ ചിരികൾ ഉടലാകെവസന്തം വിരിക്കുന്നു..മഴ അലമുറയിടുന്നു..സന്ധ്യ ഒന്ന് അതിരുകൾ…
ദൈവ നാട്ടിലെ സാത്താൻമാർ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിദ്യാഭ്യാസ പരമായി ഏറെ ഉയർന്ന് നിൽക്കുന്ന കേരളം സാംസ്കാരികമായും ധാർമികമായും എത്രത്തോളം അധപതിച്ചു എന്നതിൻ്റെ നേർക്കാഴ്ചയാണ് റാഗിംഗ് എന്ന നീച പ്രവർത്തിയിലൂടെ പുതുതലമുറ ചെയ്തു കൊണ്ടിരിക്കുന്നത്. അറിവ് നേടാനായ് വന്നൊരു കൂട്ടിനെഅറവുമാടിനെപ്പോലെ വലിച്ചവർഅറക്കുന്ന വാക്കിനാൽ…
പ്രിയപ്പെട്ടവളെ..
രചന : ജോബിഷ്‌കുമാർ ✍ പ്രിയപ്പെട്ടവളെ..നോക്കൂ..നാരക പൂക്കളുടെഗന്ധമൊഴുകുന്നനിന്റെ പിൻകഴുത്തിൽഎന്റെ ചുണ്ടുകൾ കൊണ്ട്ഞാനൊരു കവിത വരച്ചിടട്ടെ..നിന്റെവിരലുകളുടെഇളം ചൂടിനാൽ നീയെന്നെതഴുകിയുണർത്തിയാൽ മാത്രംഉറവയെടുക്കുന്നൊരുപുഴയുണ്ടെന്നിൽഅതിനുള്ളിലേക്ക്ഞാൻ നിന്നെ വലിച്ചെടുക്കാംചെമ്മണ്ണു വിരിച്ച പാതയുടെഇരുവശങ്ങളിൽകണ്ണാന്തളിപ്പൂക്കൾ മാത്രംവിടർന്നു തലയാട്ടുന്നആ വഴിയിൽ കൂടിനമുക്കൊരു യാത്ര പോകണംമഞ്ഞും മഴയുംപ്രണയിച്ചു പെയ്യുന്നനിലാവ് മാത്രം കടന്നുവരുന്നൊരു കുന്നിന്റെ മുകളിലേക്ക്കാട്ടുചെമ്പക…
മനസ്സ് കൊണ്ട് ഞാൻ ഇന്നൊരു വൃദ്ധ ആണ്!
രചന : അനശ്വര ജ്ഞാന ✍ മനസ്സ് കൊണ്ട് ഞാൻ ഇന്നൊരു വൃദ്ധ ആണ്!അകാല വാർദ്ധക്യം പിടിപ്പെട്ട വൃദ്ധ! ഓർമ്മകൾക്ക് നല്ലോണം മറവിയേറ്റിട്ടുണ്ട് പക്ഷെ കാഴ്ച്ചകൾ നേരിയ തോതിൽ വ്യക്തമാണ്.കേൾവി ശക്തിയും പരിമിതം തന്നെ,അത്യാവശ്യം ഉള്ളതിനുമപ്പുറം ഒന്നും തന്നെ കേൾക്കാനും ഒന്നിലേക്കും…
ദാരുണാന്ത്യങ്ങൾ…
രചന : ബേബി സരോജം ✍ മനുഷ്യ ജീവനെന്തു വില ?ജീവനു വിലയേറുന്നത്മൃഗങ്ങൾക്കല്ലയോ?മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!ചവുട്ടിക്കൊല്ലുന്നതാനയുംകടിച്ചു കൊന്നിടുന്നുകടുവയും പട്ടിയും …മരണ വെപ്രാളം മനുഷ്യനും….!!!തെരുവിലലയുംപട്ടിയെ കൊന്നാലതുദയാചരൻ വന്നിടും.പിഞ്ചു ബാല്യങ്ങളെത്രമരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!എത്ര മാനവർ കടിയേറ്റ്മരിച്ചതും വേദനയാൽജീവച്ചതുമോർത്താൽഖേദവും സഹതാപവും മാത്രം…!!!ഉത്സവഘോഷങ്ങളിൽമദത്താൽ വിരളുന്നഗജത്തെയുമോർത്താൽ അതീവഖേദകരം…
🙏 ഓം നമ:ശിവായ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…
നീയെത്ര ഭാഗ്യവതിയാണ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ നീയെത്ര ഭാഗ്യവതിയാണ്.നിന്നെയും വഹിച്ചൊരാൾകടൽകടക്കുന്നുമണലാരണ്യത്തിലുംനിൻ്റെ പേർ മുഴങ്ങുന്നുനിൻ്റെ വിചാരത്താൽഉന്മാദിയാവുന്നുനീയെത്ര ഭാഗ്യവതിയാണ്.എത്ര കവിതകളിലൂടെയാണ്നിന്നെ ഒളിച്ചുകടത്തുന്നത്കൊത്തിവെച്ച ചിത്രങ്ങൾക്ക്കണക്ക് വെച്ചിട്ടില്ലചുണ്ടുകളിൽ നിന്ന്അടർന്നുപോകാത്ത പാട്ടിൽനീയൂറിനിൽപ്പുണ്ടെന്ന്നിനക്ക് മാത്രമല്ലേ അറിയൂനീയെത്ര ഭാഗ്യവതിയാണ്.നീയറിയാത്ത നിന്നെഎത്രയെളുപ്പത്തിലാണ്കണ്ടെത്താനായത്.നിന്നെ മാത്രം പ്രദക്ഷിണം വെച്ച്പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്തൊഴുതുനിൽക്കുന്നത്കാണുന്നില്ലേഒരു ദ്വീപെന്ന പോലെഒരു മണൽ കാറ്റെന്ന പോലെഞാൻ…
പൂത്തില്ലം കാവ്
രചന : ആന്റണി മോസസ്✍ ഉണ്ണി ഇവിടെ ശ്രദ്ധിക്കു കേശവൻ നമ്പൂതിരിക്ക് ഉണ്ണിയുടെ പരവേശം മനസിലായിഅപ്പുകിടാവ് തൊട്ടടുത്ത് നില്പുണ്ട് ….ഒരു ചെറിയ ചെമ്പു തകിടിൽ തീർത്ത പ്രതിമനെഞ്ചോടു ചേർത്ത് വെച്ച് പ്രാർത്ഥിച്ചു ….ആവാഹനക്രിയ ചെയ്തു തുടങ്ങി കേശവൻ നമ്പൂതിരി.ഹോമകുണ്ഡത്തിൽ കനലെരിഞ്ഞു …മന്ത്രോച്ചാരണം…
കലികാലം
രചന : കെ ബി മനോജ് കുമരംകരി.✍ ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയരാക്ഷസാ..നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനംപകയാണറപ്പാണ്ഹൃദയം പൊള്ളുമീവാർത്ത കേൾക്കാൻമടുപ്പാണ്.കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..കാട്ടാളരാക്ഷസാനിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.ഒരിടത്തുതീക്കളിഒരുതുണ്ടുഭൂമിക്കായ്അച്ഛനേ – അമ്മയേ കൊന്നൊടുക്കിവാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കുംനാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്തകാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേഅമ്മയാക്കിയചെറുബാല്ല്യംപ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻഅറിയുന്നുവോ…പരിശുദ്ധ പ്രണയംമരിക്കില്ലൊരുനാളും.അഗ്നിസാക്ഷിയായൊരു പെണ്ണിനെകൊത്തിനുറുക്കിയുംനാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയുംകഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.കടൽതിരകളെണ്ണിമണൽതരികൾവാരിയുംപ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേഭയമാണെനിക്ക്നാളത്തെ…
ഒരു വിലാപ ധ്വനി
രചന : ചൊകൊജോ വെള്ളറക്കാട്✍ വിധിയെന്ന വചനമില്ലാ ശിരസ്സിൽ!വിധിയെന്ന രേഖയുമില്ലല്ലോ…ആധിതന്നാഴിയിൽ, അലയുന്നോർക്കൊരു –നിധിയല്ലയോ വിധി വചനം..!മുകിലിൻ മെത്തയിലിരുന്ന് സകലേശൻ!മൂകരാഗംൽപോൽ എഴുതുന്നുവോ!മർത്യരൊന്നും അറിയുന്നില്ലല്ലോ; വിധി !നർത്തനമാടുന്നു ഈ യുഗത്തിൽ..!!കൂട്ടിക്കിഴിക്കലായ് ഓടുന്നൂ മനുജൻ!കള്ളനെപ്പോലേ വരുന്നു അന്ത്യം!ഏതൊരു നിമിഷവും വിളി കേട്ടീടാം…ഏദൻ തോട്ടത്തിലേക്കോടിയിടാം.!അഗ്‌നിയിൽശുദ്ധിവരുത്തണമിനിയുംഅലറിക്കരയണോ, എത്രനാൾ..!!ശരപഞ്ചരത്തിൽ കിടക്കും…