🙏 ഓം നമ:ശിവായ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…
നീയെത്ര ഭാഗ്യവതിയാണ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ നീയെത്ര ഭാഗ്യവതിയാണ്.നിന്നെയും വഹിച്ചൊരാൾകടൽകടക്കുന്നുമണലാരണ്യത്തിലുംനിൻ്റെ പേർ മുഴങ്ങുന്നുനിൻ്റെ വിചാരത്താൽഉന്മാദിയാവുന്നുനീയെത്ര ഭാഗ്യവതിയാണ്.എത്ര കവിതകളിലൂടെയാണ്നിന്നെ ഒളിച്ചുകടത്തുന്നത്കൊത്തിവെച്ച ചിത്രങ്ങൾക്ക്കണക്ക് വെച്ചിട്ടില്ലചുണ്ടുകളിൽ നിന്ന്അടർന്നുപോകാത്ത പാട്ടിൽനീയൂറിനിൽപ്പുണ്ടെന്ന്നിനക്ക് മാത്രമല്ലേ അറിയൂനീയെത്ര ഭാഗ്യവതിയാണ്.നീയറിയാത്ത നിന്നെഎത്രയെളുപ്പത്തിലാണ്കണ്ടെത്താനായത്.നിന്നെ മാത്രം പ്രദക്ഷിണം വെച്ച്പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്തൊഴുതുനിൽക്കുന്നത്കാണുന്നില്ലേഒരു ദ്വീപെന്ന പോലെഒരു മണൽ കാറ്റെന്ന പോലെഞാൻ…
പൂത്തില്ലം കാവ്
രചന : ആന്റണി മോസസ്✍ ഉണ്ണി ഇവിടെ ശ്രദ്ധിക്കു കേശവൻ നമ്പൂതിരിക്ക് ഉണ്ണിയുടെ പരവേശം മനസിലായിഅപ്പുകിടാവ് തൊട്ടടുത്ത് നില്പുണ്ട് ….ഒരു ചെറിയ ചെമ്പു തകിടിൽ തീർത്ത പ്രതിമനെഞ്ചോടു ചേർത്ത് വെച്ച് പ്രാർത്ഥിച്ചു ….ആവാഹനക്രിയ ചെയ്തു തുടങ്ങി കേശവൻ നമ്പൂതിരി.ഹോമകുണ്ഡത്തിൽ കനലെരിഞ്ഞു …മന്ത്രോച്ചാരണം…
കലികാലം
രചന : കെ ബി മനോജ് കുമരംകരി.✍ ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയരാക്ഷസാ..നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനംപകയാണറപ്പാണ്ഹൃദയം പൊള്ളുമീവാർത്ത കേൾക്കാൻമടുപ്പാണ്.കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..കാട്ടാളരാക്ഷസാനിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.ഒരിടത്തുതീക്കളിഒരുതുണ്ടുഭൂമിക്കായ്അച്ഛനേ – അമ്മയേ കൊന്നൊടുക്കിവാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കുംനാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്തകാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേഅമ്മയാക്കിയചെറുബാല്ല്യംപ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻഅറിയുന്നുവോ…പരിശുദ്ധ പ്രണയംമരിക്കില്ലൊരുനാളും.അഗ്നിസാക്ഷിയായൊരു പെണ്ണിനെകൊത്തിനുറുക്കിയുംനാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയുംകഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.കടൽതിരകളെണ്ണിമണൽതരികൾവാരിയുംപ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേഭയമാണെനിക്ക്നാളത്തെ…
ഒരു വിലാപ ധ്വനി
രചന : ചൊകൊജോ വെള്ളറക്കാട്✍ വിധിയെന്ന വചനമില്ലാ ശിരസ്സിൽ!വിധിയെന്ന രേഖയുമില്ലല്ലോ…ആധിതന്നാഴിയിൽ, അലയുന്നോർക്കൊരു –നിധിയല്ലയോ വിധി വചനം..!മുകിലിൻ മെത്തയിലിരുന്ന് സകലേശൻ!മൂകരാഗംൽപോൽ എഴുതുന്നുവോ!മർത്യരൊന്നും അറിയുന്നില്ലല്ലോ; വിധി !നർത്തനമാടുന്നു ഈ യുഗത്തിൽ..!!കൂട്ടിക്കിഴിക്കലായ് ഓടുന്നൂ മനുജൻ!കള്ളനെപ്പോലേ വരുന്നു അന്ത്യം!ഏതൊരു നിമിഷവും വിളി കേട്ടീടാം…ഏദൻ തോട്ടത്തിലേക്കോടിയിടാം.!അഗ്‌നിയിൽശുദ്ധിവരുത്തണമിനിയുംഅലറിക്കരയണോ, എത്രനാൾ..!!ശരപഞ്ചരത്തിൽ കിടക്കും…
മറക്കുകയോ?
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ കൃഷ്ണമണിയിൽ കൃഷ്ണമണിയിൽനിന്നിരു കൃഷ്ണമണികളിലെഎന്നുടെയിരുബിംബത്തിലിതാഎന്നുടെ കൃഷ്ണമണിദ്വയങ്ങൾഉള്ളോട്ടു കണ്ണുകൾ പാകുന്നേരംആദിപുരാതന ശൈശവതേൽകറുത്തകൃഷ്ണമണിമാലയായ്പൂർവ്വികശൈശവ നിർമ്മലതപാലുമണം മാറാശിശുവമ്മപാല്പുഞ്ചിരിപൊഴിച്ചു സോദരിശതശതശൈശവ മിഴിയിൽമിഴിപ്പു മിഴിയാം മിഴിയൂടെകാണുകയാണു നിരന്തരമീഎന്നുടെമിഴിത,ന്നുള്ളുമിഴിഅമരനിർജ്ജരമാത്മമിഴീൽസകലരുമെന്നും ശിശുവാണ്എന്തേ ഞാനിഹയിങ്ങനെയായിഅറിയുന്നീലാ,യെന്നെയൊരാളുംപാൽപല്ലുകളു കൊഴിയും പോലെശൈശവമൊക്കെ മറക്കുകയോ?
തനിയാവർത്തനം”
രചന : ഷാജി പേടികുളം✍ റാഗിംഗിൻ്റെ ഭീകരമുഖംകണ്ടിട്ടും കാണാതെകണ്ണുപൊത്തും സമൂഹമേലജ്ജിക്കുന്നു ഞാൻ.സഹപാഠിയെന്ന പരിഗണനയേകാതെപച്ചമാംസത്തിൽചോര ചിന്തുംവണ്ണംചിത്രമെഴുതിയവർനാളെ സമൂഹത്തിൽസ്വന്തം മക്കളുടെ നെഞ്ചത്തു ചിത്രമെഴുതുമ്പോൾഅലമുറയിട്ടു കരയാനെങ്കിലും നിങ്ങൾക്കാവുമോ?നാളെയുടെവാഗ്ദാനമാകുവാൻ സ്വപ്നം കണ്ടൊരഭിമാനികൾഅവരെ നഗ്നനരാക്കി ക്രൂരതകൾ ഫോട്ടോഷൂട്ടു നടത്തി രസിക്കവേഇരകളനുഭവിച്ച വേദനആത്മസംഘർഷംഎൻ്റെ ഹൃദയത്തെതകർത്തപ്പോൾമനസ്സിനെഭ്രാന്തമാക്കിയപ്പോൾഞാൻ അലറി വിളിക്കേനിങ്ങൾ ഭയത്താൽകണ്ണുകൾ പൂട്ടികാതുകളടച്ച്…
പാമ്പ് – സ്വർഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഒരു മൃഗം.
രചന : എഡിറ്റോറിയൽ ✍ പ്രണയദിനം കഴിഞ്ഞു ഇനി കുറച്ചു ചതിയെക്കുറിച്ചു ആകാം .. രൂപ മാറ്റത്തിലൂടെ സാത്താൻ പാമ്പാകുന്നതും ആപ്പിൾ മോഹിപ്പിക്കുന്നതും ചതി തുടങ്ങുന്നതും .. പറുദീസയിലെ ചതി ..അന്നുമുതലെ ഉണ്ടായിരുന്നു ചതി .. അപ്പൊ തുടങ്ങാം .. .…
പെണ്ണ് കാണാൻ പോയാൽ
രചന : രാജു കാഞ്ഞിരങ്ങാട്✍ പുര നിറഞ്ഞു നില്‍ക്കുന്നആണാണ് നാട്ടിലെങ്ങുംപെണ്ണ് കാണാന്‍ പോയാലെപെടാപ്പാടറിയാവൂ ജാതിയും,ജാതകവുംപുച്ഛിച്ചു തള്ളുന്നോര്‍ജീവിതമല്ലേന്നുസ്വകാര്യമായ്ച്ചൊന്നീടും! കൊമ്പത്താണെന്ന നാട്ട്യംകൊമ്പു കുത്തി നില്‍ക്കുംപൂജ്യത്തിലാണേലുംപി.ജി.യുണ്ടെന്നഭാവം മേനി വെളുപ്പില്ലേലുംമേനി പറയല്‍ കുറവില്ലൊട്ടുംസര്‍ക്കാരുജോലിയെ സ്വീകാര്യ –മായിടൂഅദ്ധ്യാപകനാണെങ്കില്‍അടുത്തൊന്നു ചെന്നീടാംയു.ജി.സി.സ്കെയ്ലെങ്കിലേഅര സമ്മതം മൂളു അളവിലാണല്ലോ കാര്യംഎളിമയിലിന്നെന്തു കാര്യം ?!സോഫ്റ്റായി ചിരിച്ചീടാന്‍സോഫ്റ്റ്…
പ്രണയം –
രചന : കാവല്ലൂർ മുരളീധരൻ ✍️ എല്ലാ വെറുപ്പുകൾക്കിടയിലും എന്തുകൊണ്ട് ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നു എന്നെനിക്കറിയില്ല.നമുക്കിടയിൽ വെറുപ്പാണോ പ്രണയമാണോ കൂടുതൽ എന്ന് ചോദിച്ചാൽ, തുലാസിന്റെ തട്ട് എങ്ങോട്ടു താഴ്ന്നിരിക്കും എന്ന് ഞാനും നീയും തീരുമാനിച്ചാൽക്കൂടി കണ്ടെത്താനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്തുകൊണ്ടാണ്…