നീ ആരായിരുന്നു എനിക്കെന്ന്??
രചന : ഹിമവാൻ രുദ്രൻ ✍ എണ്ണം പറയാതേ വരുന്ന തിരകളേ പോലേ,പാദം നനച്ച് പോകുന്ന ഒരു ചോദ്യമുണ്ട്..നീ ആരായിരുന്നു എനിക്കെന്ന്??അത് വന്നു പോയാൽഅഗ്നിഗോളം വിഴുങ്ങിയ പോലേ തൊണ്ടയൊന്നു വരളും…ചാട്ടുളി ഏറ് കൊണ്ട സ്രാവിനേ പോലേ മനസ് ഒന്ന് പിടയും..രക്ഷപെടാൻ കഴിയില്ലെന്ന്…
സ്നേഹ സ്പർശം.
രചന : മുസ്തഫ കോട്ടക്കാൽ ✍ നീയെന്നപുഴയിലേയ്ക്കൊരുപാലമായിയെൻസ്നേഹം നിവേദിച്ചു തന്നുനീഹാര ബിന്ദുവായ്ജീവിതം കുളിരുവാൻകാലത്തിൻ കുറുകേനടന്നുകാലങ്ങളോളംവഴിതിരയുന്നു ഞാൻസ്‌നേഹമേ മോഹങ്ങൾപേറി…ജീവന്റെയിതളുകൾകൊഴിയുന്നു നിത്യവുംതിരികേവരാത്തൊരാസ്മരണ പുൽകിജാലകകാഴ്ചകൾപുതുമയിൽ മേയുന്നുകരുണയുടെകാവൽ വിളക്കുമേന്തി…ചിരിക്കുന്നു ചായംപടർത്തിനാംസ്‌നേഹത്തിൻകനലുകൾ വാടാതെസൗഹൃദത്തിൽ…ചിതലരിക്കുന്നുചിലരുടെ ചിന്തയിൽനടനങ്ങൾ മാത്രമായ്പാരിടത്തിൽ…പടരുന്നു മൗനംനിറഞ്ഞൊരു മൂകതശൂന്യമായ് ഇനിയുള്ളദൂരമെല്ലാംകാലമേ കറങ്ങിയവഴികളിലൂടെ ഞാൻതേടുന്നു ഇത്തിരിസ്‌നേഹ സ്പർശം…✍️
പ്രണയം പൂക്കുന്നത്……
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ എന്നിൽ ……….പ്രണയം പൂവിടുന്നത്നിൻ്റെ ………നീലക്കടലാഴമുള്ളകണ്ണുകൾ കാണുമ്പോഴല്ല !!!നെറ്റിയിലേക്കൂർന്നനേർത്ത മുടിയിഴകൾ കാണുമ്പോഴല്ല !!ചെന്തൊണ്ടി തോൽക്കുന്നപേലവാധരഭംഗി കാണുമ്പോഴല്ല !!!യൗവ്വന സൗഷ്ഠവങ്ങൾഅലങ്കാരമണിയിച്ചപെണ്ണുടൽ വടിവം കാണുമ്പോഴല്ല !!!ചിരിയിലോ അന്നനടയിലോ അല്ലേയല്ല……….!!!നിൻ്റെ മിഴിയാഴങ്ങളിൽ മിന്നിത്തെളിയുന്നനിന്നെ അറിയുമ്പോഴാണത് !!!ഓരോ പൂവുവിരിയുന്നതുംഒരോ അരിമണിയുംഅന്നമായി വിളമ്പപ്പെടുന്നതുംഒരോ…
ശവപറമ്പിലെ ഗാനമേള
രചന : ബിനോ പ്രകാശ് ✍ എല്ലാ ആത്മാക്കളും ശാന്തമായിരിക്കുക. ഗാനമേള ഉടനെ ആരംഭിക്കുന്നതാണ്.അനൗൺസ്മെന്റ് കേട്ടതും വിവിധ ശവപറമ്പുകളിൽ നിന്നുമെത്തിയ ആത്മാക്കൾ കണ്ണിൽ കണ്ട എല്ലാ മൺകൂനകളിലും നിരന്നിരുന്നു. പ്രീയമുള്ള ആത്മാക്കളെ. നമ്മുടെയൊക്കെ പ്രീയങ്കരിയും പ്രേതങ്ങളുടെ വാനമ്പാടിയായ് കള്ളിയങ്കാട്ടു നീലിയുടെ ഗാനമേളയ്ക്കു…
മദം പൊട്ടിയതെനിക്കല്ല !
രചന : സ്മിത പഞ്ചവടി✍ ഹന്ത കീടമേമദം പൊട്ടുകില്ലെനിക്ക്നിന്നഹന്തയ്ക്ക് മേൽഇതല്ലാതെ ഒന്നിനുമിന്നാവില്ലഅടിച്ചു പൊട്ടിച്ചതാണീ വലങ്കണ്ണ്എന്നിട്ടുമിടയ്ക്കിടെ ,കണ്ണീരൊഴുക്കി ഞാൻ വൃഥാ !കനത്ത പൊന്നിൻ നെറ്റിപ്പട്ടംകാലുകളെ പൂട്ടിയിട്ട ചങ്ങല ,താങ്ങുവാനാവതല്ലായിരുന്നുഞാനേറ്റിയ തിടമ്പിന്റെ ഭാരം !അതും പോരഞ്ഞോ ,ആലവട്ടങ്ങളും വെഞ്ചാമരങ്ങളുംഭാരിച്ച മുത്തുക്കുടയും നാലാളു വേറെയുംപഴുത്തൊലിക്കും കാലിൻ…
കാലം നമ്മെ പഠിപ്പിച്ചിരിക്കും!”
രചന : S. വത്സലാജിനിൽ✍ കല്യാണം കഴിഞ്ഞു,ഭർതൃ’ഗ്രഹ’ത്തിലേയ്ക്ക് ചെല്ലുമ്പോൾ,സത്യത്തിൽ കാര്യായി ബല്യ വീട്ടുജോലി ഒന്നും ന്ക്ക് വശല്ലായിരുന്നു.സ്വന്തം വീട്ടിൽ, ആകേ ചെയ്യുന്ന ജോലികൾ : മുറ്റം തൂപ്പും, വിളക്ക് തേപ്പും വെള്ളം കോരലും ഒക്കെ ആയിരുന്നു.അതും അവധി ദിവസങ്ങളിൽ മാത്രം!അമ്മായിയമ്മ ഇല്ലാത്തആ…
അമ്മമലയാളം
രചന : കൃഷ്ണമോഹൻ കെ പി . ✍ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീ ഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂ ഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ…
ചോര “
രചന : മേരിക്കുഞ്ഞ്. ✍ ചോരയേക്കാൾലഹരിയില്ലേതുകഞ്ചാവിനും രാസസംയുക്തത്തിനുംഒഴുകുന്ന ചോരയിൽനിന്നുയിർക്കുന്നുപാപമാചനംപിടയുന്ന ചോരയിൽവിടരുന്നു മഹാകവിതകൾ ….ഇതിഹാസങ്ങൾപതയുന്ന ചോരയിൽഉയർന്നു പൊന്തുന്നൂവിശ്വമോഹനമഹാചരിത്ര ലഹരികൾഅമ്മ മാത്രം ചെഞ്ചോരലഹരി നീറ്റിഉപ്പൂറ്റി മാററിവെൺ പാൽ മധുരമായ്ജീവൻ ചുരത്തിടുന്നുഅതിനാൽ…..കഷ്ടംഅമ്മയ്ക്കു കഥയുടെലോകചരിത്ര ശക്തിയില്ലഇതിഹാസ ഭംഗിയില്ലഅതുധ്വനനപ്രതിഭാസമല്ലാത്തൊരിക്കിളിക്കഥവൃഥാ പിറന്നുമണ്ണിൽ വേരുപറിഞ്ഞുണങ്ങുമൊരുണ്മ
ഒറ്റ തുരുത്ത്.
രചന : ദിവാകരൻ പികെ ✍ നീ എന്ന ഒറ്റത്തുരുത്തിലേക്കെത്തു വാൻദൂരമേറെയാണെന്ന റിഞ്ഞ നാൾ തൊട്ടെഇരുളിൽ തപ്പിത്തടഞ് ഇടത്താവളം തേടി,മരു പ്പച്ച മാത്രമായിരുന്നതെന്നറിയുന്നു. ജീവിത കെട്ടുകാഴ്ചകൾക്ക് ഇഴയടുപ്പ്വിട്ടുപോയെങ്കിലും വേനലിനും പേമാരിക്കുംഗാഢബന്ധത്തിൻതായ് വേരറുക്കാൻപറ്റാതെ പിൻവാങ്ങും വേളയിൽ ശൂന്യത. കരകാണാക്കടലിൽ ആടിയുലയും കപ്പലിൻകപ്പിത്താനെപ്പോൽ ചങ്കുറപ്പിൻ…
ഇനിയും ഒരു പ്രണയം ബാക്കിയുണ്ടോ?
രചന : ജയൻ പാറോത്തിങ്കൽ* ✍ എണ്ണയൊഴിഞ്ഞ വിളക്ക്പടുതിരി കത്താൻ വെമ്പുന്ന വേളയിൽ…വിഷുപക്ഷി പാടാൻ മറന്ന സന്ധ്യയിൽഎത്തി നിൽക്കുമ്പോൾഇനി ഒരു സ്വപ്നം ബാക്കിയുണ്ടോ?പഴയ പ്രണയങ്ങൾ പട്ടടയിൽ വെച്ച് വെണ്ണീറാക്കിമടങ്ങും നേരം മോഹിക്കുവാൻഒരു കാലം ബാക്കിയുണ്ടോ?പൂക്കൾ വാടിക്കൊഴിയുന്ന സന്ധ്യയിൽ…ഒരു പൂക്കാലത്തിനായി വീണ്ടും കാത്തിരിക്കണോ?തൊണ്ട…