മോഹനം …. ഷിബുകണിച്ചുകുളങ്ങര

ആ നീലവാനിൽ ചാരുതയിൽ ഞാൻഎന്റെ കനവിലേറി ഒരു യാത്ര പോയീ … പൊൻ തിങ്കൾ വഞ്ചി മേൽ ഇരുന്നുഞാൻ ആ കാഴ്ച കണ്ടു …. ആലവട്ടങ്ങൾ തൻ കാറ്റേറ്റു മയങ്ങുന്ന …അങ്ങ് താഴെ ഗുരുവായുപുരം മേവും പൊന്നുണ്ണിക്കണ്ണനേ …. എന്തീനീവിധം യാത്ര…

കമല ഹാരിസിന്റെ വിജയത്തിനായി പൂജയും അന്നദാനവും.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ വിജയത്തിനായി പ്രത്യേക പൂജയും അന്നദാനവും നടത്തി. തമീഴ്നാാട്ടിലെ ഗ്രാമം. തിരുവാരൂർ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് കമല ഹാരിന്റെ ജയത്തിനായി പൂജ നടന്നത്. അതിന് ഒരു കാരണമുണ്ട്. കമല…

സമയം…. Pattom Sreedevi Nair

ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി.കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി.നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു!ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു.ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?മനസ്സെന്ന മാന്ത്രികന്‍ എന്നുംഎവിടെയും പിടിതരാതെ കറങ്ങിനടക്കുന്നതും,പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതുംഅകലങ്ങളില്‍ അലയുന്നതുംഞാനറിയുന്നു.ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍നിന്നുംബാഹ്യലോകത്തിന്റെ വാതായനങ്ങള്‍കടന്നുവരാന്‍…

ചൂട്ട് ….. ഷാജു. കെ. കടമേരി

ചളി പുതഞ്ഞ മുറിയൻ മുണ്ട്അരയ്ക്ക് മുകളിലേക്ക് മാടിക്കുത്തിഞാനിപ്പോൾ കെട്ടുപോകുമെന്ന്കുശുമ്പ് കാണിച്ച് മടിക്കുന്നചൂട്ട് ആഞ്ഞ് വീശിനാടൻപാട്ടുകൾക്കിടയിലൂടെതെറിച്ച് വീഴുന്നപുളിച്ച തെറികളുമായ്ആടിയുലഞ്ഞ രണ്ട് കാലുകൾകോണിപ്പടി കയറി വരും.കാത്തിരുന്ന് കത്തിച്ച് വച്ചകണ്ണുകളപ്പോൾകൊടുങ്കാറ്റടിച്ച് മങ്ങും.ചാണകം മെഴുകിയ നിലത്ത്ചമ്മണം പടിഞ്ഞിരുന്ന്കുട്ടികൾ വായിച്ചുകൊണ്ടിരുന്നപുസ്തകങ്ങൾമുറ്റത്ത് തളംകെട്ടി നിൽക്കുന്നമഴവെള്ളത്തിലേക്ക്ആഞ്ഞ്പതിക്കും.അരുതെന്ന് വിലക്കുന്നചേട്ടത്തിയുടെ നിലവിളികൾഇടവഴികളിലേക്കിറങ്ങിഓടിക്കിതച്ച്അക്കരെ അമ്മദ്ക്കായുടെചായക്കട വരെ…

നിയോഗം°°°°°°°°°°°° വിഷ്ണു പകൽക്കുറി

ഓർമ്മകൾപൂത്തിരുന്നത്എൻ്റെജഡയ്ക്കുള്ളിലായിരുന്നുചുറ്റിപ്പിണഞ്ഞുനീളമേറിയജഡകൊമ്പുകൾഎന്നിലെവിഷാദാഗ്നിയായിരുന്നുരണ്ടുധ്രുവങ്ങളിൽപെട്ടുലഞ്ഞമനസ്സ്വിധിയെപഴിചാരിവിദൂരതയിൽമൗനത്തെവിറ്റവരുടെതിരുത്തിയെഴുതുന്നകവിതകളിൽഒരുനിയോഗംപോൽമറുവരികുറിച്ചിരുന്നുഅതിജീവനത്തിൻ്റെവേഷപകർച്ചകളാൽമൗനനൊമ്പരങ്ങുടെവേനൽമഴനനഞ്ഞിരുന്നിട്ടുംകർമ്മഫലങ്ങൾവേട്ടയാടിഓർമ്മകളിൽതീപടർന്നുഉൾച്ചൂടേറ്റുപിടഞ്ഞുണർന്നുജഡകെട്ടിയശിരസ്സുഴിഞ്ഞുമന്ത്രിച്ചുഇതെൻ്റെനിയോഗംഇരുട്ടിന്റെ നിശ്വാസങ്ങളിൽനിന്നുണർന്ന്എഴുത്തുപലകയിൽവിരൽതൊട്ടുശൂന്യതയിലേക്കുനോക്കിവരികൾകോർത്തിണക്കിവിളമ്പിയത്പുതിയകാലത്തിന്റെകവിതകളായിരുന്നു.വിഷ്ണു പകൽക്കുറി

മരണമില്ലാത്ത വയലാർ …. Rajesh Ambadi

“സർഗ്ഗസംഗീതം” പൊഴിച്ച പുല്ലാങ്കുഴൽകൊണ്ടുപോയ് നീ സ്വർഗ്ഗലോകത്തിലെങ്കിലുംദിവ്യാക്ഷരങ്ങളായ് നീ വിതച്ചിട്ടതി-ക്കാവ്യലോകത്തിന്റെ സ്വർണ്ണമഞ്ചാടികൾകൈരളിയ്ക്കെത്ര നൈവേദ്യങ്ങളാണു നീആത്മാവു തോറും വരച്ചിട്ട വാക്കുകൾപറയൂ മഹാകവേ, കാലത്തിനപ്പുറം“രാജഹംസം” നീ പുനർജനിച്ചീടുമോ?ഗന്ധർവ്വഗായകാ, തൂലികത്തുമ്പിനാൽനീ കുറിച്ചിട്ട നിൻ മന്ത്രാക്ഷരങ്ങളെമന്ദഹാസങ്ങളായ് നെഞ്ചേറ്റി ഞങ്ങളി-ന്നർപ്പിച്ചതത്രേ നിനക്കായൊരഞ്ജലി“നോവുമാത്മാവിനെ സ്നേഹിച്ചു” തീരാതെനീ പെയ്തു തീർത്ത നിൻ രാഗങ്ങളൊക്കെയുംഹേ…

പ്രതീക്ഷിക്കാത്ത മഴ …. Bindhu Vijayan

മോളൂട്ടിക്ക് മഴയെ വല്ല്യപേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം. അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വല്ല്യ ഇഷ്ട്ടമാണ്. അന്നും പതിവ്പോലെ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ കഥപറഞ്ഞുറക്കി. ഉറക്കം മിഴികളെ കീഴടക്കിയപ്പോൾ നീലാകാശവും, നക്ഷത്രങ്ങൾക്കിടയിൽ…

വൈഗ.

നടക്കുന്നു എന്നതിനെഒരു ചെറുവിരൽ കൊണ്ടു പോലുംഅടയാളപ്പെടുത്താൻ കൂട്ടാക്കാത്തകാലുകളുള്ള സ്ത്രീഅവർപുഴയിൽ തുണിയലക്കി വിരിക്കുകയോകൂട്ടാൻ പാകം നോക്കുകയോകുഞ്ഞിന് മുലകൊടുക്കുകയോനഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽപണിയെടുക്കുകയോചെയ്യുന്നുഎന്തായാലുംഅവരുടെ കാലുകളിൽവിണ്ടു പൊട്ടിയ പാടുകളുണ്ടാവുംപെട്ടെന്ന്വശങ്ങളിലേയ്ക്ക് തിരിയുമ്പോൾകൊളുത്തി വലിക്കുന്നഒരു നടുവേദനയുണ്ടാവുംമൂക്കിന് താഴെയൊരുമുറിവു വലുതാകുമ്പോൾഅവൾ ചിരിക്കുന്നുവെന്ന് നിങ്ങൾ പറയുംവേദനിപ്പിക്കുന്നൊരുകറുത്ത മറുകിനെചവിട്ടി മെതിച്ചാണവർ നടക്കുകകൈയിലെ സഞ്ചിയിൽ ,ചെറിയൊരുണക്കമീൻ…

ഇതുവരെ അറിയുന്നത്.

തിങ്കളാഴ്ച വൈകുന്നേരം വിയന്നയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം തീവ്രമായ അന്വേഷണം നടക്കുന്നുണ്ട്. നിരവധി ചോദ്യങ്ങൾ‌ ഇപ്പോഴും തുറന്നിരിക്കുന്നു, പക്ഷേ ചിത്രം ചില വശങ്ങളിൽ‌ മായ്‌ക്കുന്നു. ഇനിപ്പറയുന്നവ പ്രക്രിയയുടെ ചുരുക്കവിവരണവും ഇതുവരെ സ്ഥിരീകരിച്ച വസ്തുതകളുമാണ്: ഇന്നലെ .. തിങ്കളാഴ്ച വൈകുന്നേരം അകത്തെ നഗരത്തിൽ…

ഇന്നലെ ഇന്ന് നാളെ….. ബിനു. ആർ.

ഇന്നലെകൾ നഷ്ടമായവർ,ഇന്നിന്റെ ചിന്താമണ്ഡലത്തിൽ കയറിവലിച്ചെറിഞ്ഞവയെല്ലാം സ്വപ്നങ്ങളുടെകുപ്പത്തൊട്ടിയിൽ ചികഞ്ഞുനോക്കുന്നു.. !അവിടെക്കണ്ടതെല്ലാം ചീഞ്ഞുമറിഞ്ഞുതിരിച്ചറിയാൻ കഴിയാത്തതായിരുന്നു.പിന്നീടുതിരഞ്ഞതെല്ലാം മൺമറഞ്ഞുപോയഓർമകളുടെ ചപ്പുചവറുകളും.. !കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂവാക്കുപോയ ഇഷ്ടങ്ങളുംചിതലരിച്ച ബന്ധങ്ങളും കാണാത്തതായരക്തം വറ്റിപ്പോയ സ്വന്തങ്ങളും… !ചിതലരിച്ചുപോയ മച്ചിൽ മരങ്ങളെല്ലാംകുശുകുശുത്തങ്ങനെ കണ്ടാലുംതിരിച്ചറിയാത്തപോലെ തെളിയാത്തതായിഒമനിച്ചുകൊണ്ടുനടന്നമാതാപിതാക്കളെപോൽ… !കോലങ്ങൾ തെളിഞ്ഞു വരും കാലംഒന്നുമോർക്കാതെ വീണ്ടും കടൽ…