‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.

‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…

“ദൈവ ജീവിതം ! ….. Mathew Varghese

ഒരു ദിവസത്തെഅവധി കിട്ടാൻ ആർക്ക്,അപേക്ഷ സമർപ്പിക്കണംഎന്നറിയാതെ സ്വർഗത്തിൽഉലാത്തുകയായിരുന്നുഇപ്പോഴത്തെ ദൈവംഅദ്ദേഹംദൈവം ഒന്നാമന്റെഅന്നത്തെ ഡയറിയെടുത്ത്സസൂക്ഷ്മം വീക്ഷിക്കുന്നുഏഴാമത്തെ ദിവസംശരിക്കും വിശ്രമിച്ചതായിഅതിൽ രേഖപ്പെടുത്തിയത്പതുക്കെ വായിക്കുന്നു.പിന്നെയുംഏടുകൾ മറിയ്ക്കുമ്പോൾമുഖ്യ ചെകുത്താനോട്‌ഒരു അന്തിസൽക്കാരംവാഗ്ദാനം ചെയ്ത്ഇരുവരും ഒന്നിച്ചിരുന്ന്വെള്ളം വീഞ്ഞാക്കിഉപചാരം ചെയ്ത്പാനം ചെയ്തത്…..“പ്രേരിപ്പിക്കണംഅവളെക്കൊണ്ട്അവനെ, ആപ്പിൾതീറ്റിക്കണം…. !”അങ്ങനെയൊരു കരാറിൽഅവർ പരസ്പരംഒപ്പ് വച്ചത് !ഇപ്പോൾ ദൈവത്തിന്ഖേദപൂർവ്വം, ഇങ്ങനെമനസ്സിലായിക്കാണും.,വിശ്രമം…

പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ… Sunil Tristar

ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ ‘ഫസ്റ്റ് ടോക് വിത്ത് ആബേൽ’ എന്ന തൽസമയ സംവാദ പരിപാടിയിൽ നോർക്ക റൂട്ട്സിൻ്റെ മുൻഡയറക്ടറും പ്രമുഖ ഗൾഫ് വ്യവസായിയുമായ ഇസ്മയിൽ റാവുത്തർ അതിഥിയായി എത്തുന്നു. വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി 10നും (NY Time), ഇന്ത്യൻ സമയം…

വയലാർ മന്ത്രിക്കുന്നു……. Raghunathan Kandoth

ജീവിച്ചൊട്ടുമേകൊതിതീർന്നില്ലതീരില്ലിവിടമൊരുമോഹവലയം!പണിതീരുംമുമ്പിട്ടേച്ചുപോന്നു ഞാൻപണിപ്പുരയാം കാവ്യസമുച്ചയം!ജീവിതമജ്ഞാതമനിശ്ചിതംതിരോഭാവം സുനിശ്ചിതം!മൃത്യുവിലുമതിജീവനകാരകംമർത്ത്യാ! നിൻ സൽക്കർമ്മം!ഉടവാളണിയിച്ചതുംമടുപ്പിച്ചതുവിൽപ്പിച്ചതുംമണിവീണവാങ്ങിയുരുക്കിപൊൻതൂലികതീർത്തതുംസമരത്തീനാളങ്ങൾ നൃത്തമാടുംസർഗ്ഗഗീതികൾ പാടിച്ചതും കൈരളി!!കൈരളിതന്നക്ഷരജാലകങ്ങൾതുറന്നെനിക്കായ്ശൈലസാനുക്കളിൽ ചേക്കേറിസാഹിതീസാഗരങ്ങൾനീന്തിത്തുടിച്ചെൻമനമൊരു‐ദേശാടനപ്പക്ഷിപോൽ!സ്വർഗ്ഗീയമാം സർഗ്ഗാമൃതംനുകർന്നീയക്ഷരക്കളരിയിൽ!ചൂഷണങ്ങളതിഭീഷണ‐മാക്കിയെൻ ദർശനംകുഞ്ഞായിഷമാർക്കായ്കുചേലകുഞ്ഞന്മാർക്കുമാ‐യുഴറിയെൻമനം!ഈശ്വരൻ ജനിക്കുംമുമ്പെന്നോവിശ്വം ധന്യമാക്കിയ പ്രണയത്തിൻജനിതകം തിരഞ്ഞെൻ കാവ്യസപര്യകൾ!!വെള്ളിത്തിരയ്ക്കിവൻ കവിതയാം ദേവിയെവെള്ളിക്കാശിനൊറ്റിയെന്നോതിനാർ!കവിതയാണെൻഗീതികളെന്നുമൽകവിമനം വിങ്ങിവിതുമ്പിയതോർപ്പു ഞാൻ!മൽസ്വർഗ്ഗസങ്കൽപ്പങ്ങളത്രയുംമണ്ണടിഞ്ഞെന്നുതോന്നിയവേളയിൽനൊന്തുപോയെൻമനംകനലരിക്കയോ ഉറുമ്പുകൾ?അന്തിച്ചുപോയ് ചിത്തേ ചിന്തകൾ!മൽക്കവിതയിൽ ശാശ്വതമൂല്ല്യംതിരഞ്ഞുപോൽ കരകൗശലപണ്ധിതർഅവരും നോക്കുകുത്തിയായ്അശ്വമേധം തുടർന്നെൻ കവിതകൾ!!നല്ലവാക്കീജനമോതുവാൻഇല്ലമരണംപോൽ വരില്ലൊരവസ്ഥയുംചത്തുവിറങ്ങലിച്ച…

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്….. Rajasekharan Gopalakrishnan

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്.മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന അവസരങ്ങളിൽ മൃഗങ്ങൾപോലും വംശശത്രുതയും, അഹന്തയും, വിദ്വേഷവുമെല്ലാം മറക്കും.ആത്മരക്ഷാർത്ഥം അവർ പരസ്പരം സഹായിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.മൃഗസഹജമായ ആ സ്വഭാവവൈശിഷ്ട്യംനമ്മുടെ അധികാരമോഹികളായ രാഷ്ട്രീയവംശത്തിനുണ്ടെന്നു തോന്നുന്നില്ല.ദിനംപ്രതി കേരളത്തിൽ കോവിഡിൻ്റെ ഇരകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരി-ക്കുന്നു.ദാരിദ്ര്യവും, പട്ടിണിയും, രോഗപീഡയും,…

ഇച്ചീച്ചി…… ധർമ്മരാജൻ മടപ്പിള്ളി

അന്നൊരു ഞായറാഴ്ചയായിരുന്നു.അച്ഛനുമമ്മയുംപണിക്കുപോയൊരുദിവസത്തിന്റെനടുപൊള്ളുന്നനട്ടുച്ചയായിരുന്നു.തൊടിയിലെ വാഴക്കൂട്ടങ്ങൾക്കിടയിൽഏട്ടത്തിയെ കുഴിച്ചിട്ടമൺകൂനയിൽകണ്ണുനട്ടുഉമ്മറത്തിരിക്കുകയായിരുന്നു..അച്ഛനുമമ്മയും പണിക്കുപോകുന്നഞായറാഴ്ചകളിൽഏട്ടത്തിക്കൊപ്പംമുറ്റത്തുകളിച്ചുകൊണ്ടിരിക്കുമ്പോളാണ്ആദ്യമായി അവർ വന്നത്.“മിഠായി വാങ്ങി വന്നോളൂ”എന്നു പറഞ്ഞ് അവർകവിളിലുമ്മവെച്ചിരുന്നു.ഉമ്മ തീരും മുന്നേഅന്നു ഞാൻ കടയിലേക്കോടിയിരുന്നു.തിരിച്ചു വരുന്നേരംചായ്പ്പിലെ പുല്ലുപായയിൽകമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.എന്തിനാണു കരയുന്നതെന്നുപലതവണ ചോദിച്ചിട്ടുംഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽകരഞ്ഞുകൊണ്ടേയിരുന്നു.അങ്ങിനെയാണ്ഞാൻ ചോദ്യങ്ങൾനിറുത്തിയത്..ഞായറാഴ്ചകൾമാത്രമല്ലപിന്നീട് ശനിയാഴ്ചകൾക്കുംനട്ടുച്ചകളുണ്ടായി.തിങ്കളിനുംചൊവ്വക്കുംബുധനുംവ്യാഴത്തിനുമൊക്കെരാത്രികളുമുണ്ടായി.രാത്രികളുടെഓടാമ്പലുകൾ നീക്കി,ഏടത്തി എന്നേയും കടന്ന്…

സന്യാസിയാവുക …. Sudev Vasudevan

സന്യാസിയാവുക യഥാവിധിസ്നാനശേഷംവന്നെൻ്റെ മുന്നിൽ ഗരുഡാസനനായിരിയ്ക്കൂശ്രാദ്ധം മുടിച്ചുപവസിക്കുക ,സന്ധ്യയായാൽവീണ്ടുംജപിച്ചു,വിരജാഹവനം നടത്തൂശേഷം കിഴക്കുമുഖമായി തപസ്സിരിക്കൂനിർനിദ്രനായിരവതിൽ നിരപായമോടെഏഴെട്ടുനാഴിക പുലർച്ചെ സ്വദേഹദ്രവ്യംപൊളളാതെകാച്ചിയതിനേകുക സ്നാനകർമ്മം *ഗായത്രിമന്ത്രമതു വ്യാഹൃതിതന്നിലാക്കിഓങ്കാരമാക്കിമനതാരുമൊതുക്കിടൂ നീമന്ത്രങ്ങളൊക്കെ മതിയാക്കിയവബോധമായിവസ്ത്രങ്ങൾ പൂണൂലുമഴിച്ചുജലത്തിനേകൂനൂൽബന്ധമറ്റുരുവിടാതവധൂതനായിമുങ്ങിക്കരേറിയരികത്തു വരൂ തരാം ഞാൻസന്ന്യാസദീക്ഷയവിടുന്നതിനായൊരുങ്ങൂത്യാഗാർത്ഥമാണു മകനേ തവജന്മദൗത്യംഎല്ലാം ത്യജിച്ചു ശിഖ കൂടി കളഞ്ഞു മുങ്ങിപൊങ്ങുന്നിതാപരമഹംസ സമാധിപുൽകാൻനൽകുന്നു കാവി;യൊരു…

സംസ്കാരത്തിൻ്റെ നാളങ്ങൾ വയലാർരാവർമ്മ…. ചെറുമൂടൻ സന്തോഷ്.

കവിത സ്മരണയാണ്. കവിത വിപ്ലവമാണ്.കവിത മൂലധനമാണ് പലതിനും,പല സമരങ്ങൾക്കും,പല ജീവിതങ്ങൾക്കും.ഗത കാലത്തിൻ്റെ ഹൃദയ വേഗങ്ങളെ അതേ പടി ഉൾക്കൊണ്ടിരിക്കുന്ന ഒരു പിടി കവിതകൾ എന്നും മലയാളത്തിൻ്റെ ദീപസ്തംഭങ്ങളാണ്.അതിലൊന്നാണ് വയലാറിൻ്റെ ‘സംസ്കാരത്തിൻ്റെ നാളങ്ങൾ’യാതൊരു മുഖവുരയുടെയും ആവശ്യമില്ലാത്ത ഒരു കവി.വയലാർ സ്മരണ വ്യക്തിപരമായിപ്പറഞ്ഞാൽ”നിത്യ സ്മരണയ്ക്കെന്തിനു…

മന്ദാരം വിരിയുന്ന നാളുകൾ ….. Prakash Polassery

മന്ദാരപുഷ്പം വിരിഞ്ഞൊരു സൗന്ദര്യമന്ദഹാസത്തിന്നുടമയാം നിന്നുടെമനസ്സിലിടം കേറി വന്നോരു നിമിഷമേമനതാരിൽപ്പൂക്കൾതൻ വസന്തവും വന്നല്ലോ വിശേഷമായെന്ത് ചൊല്ലുവാൻ നിന്നോട്വിശ്വാസമെന്നതു മാത്രമല്ലാതെയൊന്നുമേചൊല്ലിപ്പറഞ്ഞു പരത്തിപ്പറയുവാൻചൊല്ലുവിളിയില്ല, കാര്യകാരണം മാത്രവും രാവിൽ നിലാവിൽ മാനത്തു നോക്കവേരാഗേന്ദുകിരണങ്ങൾ ഉള്ളറതന്നിലായ്രാഗ വിസ്താരം നടത്തിത്തുടങ്ങുമ്പോരാക്കിളിപ്പാട്ടുകൾ കോറസ്സു പാടുന്നു. അഭൗമ സൗന്ദര്യ ദർശനമാണത്അനുഗമിച്ചീടുന്നതോ നീതന്നെയല്ലയോഅനുരാഗമൊന്നുമനതാരിൽ കേറിയാൽഅനുദിനം…

ഓർമ്മകളിലെ ചുവന്ന സൂര്യൻ …. Raj Rajj

ജനനം 1928 മാർച്ച്‌ 25 മരണം 1975 ഒക്ടോബർ 27 സ്വന്തം ജന്മസ്ഥലം തന്നെ പേരാക്കി മാറ്റിയ മഹാകവിയായിരുന്നുവയലാർ രാമവർമ്മ.ആദ്യ കാലങ്ങളിൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ കേളിരംഗം പിന്നെ നാടകഗാന രചനയിലേക്കും, ചലച്ചിത്ര ഗാനരചനയിലേക്കുംഅദ്ദേഹത്തിന്റെ തൂലിക വിസ്മയത്തിന്റെ ഇന്ദ്രജാലങ്ങൾ തീർത്തു.സാമൂഹ്യ അനീതിക്കും, വർഗീയതക്കുക്കുമെതിരെ…